മകൻ്റെ പിറന്നാളിന് നഗ്ന സുന്ദരിമാരെ നിരത്തി അച്ഛന്‍; പയ്യന്റെ മുഖത്ത് മാറിടം ഉരസിയപ്പോള്‍ സംഭവിച്ചത്

മക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ വ്യത്യസ്തമായ പരിപാടികള്‍ മാതാപിതാക്കള്‍ ഒരുക്കാറുണ്ട്. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്ന ഒരു ആഘോഷമാണ് ഈ അച്ഛന്‍ ചെയ്തത്. പന്ത്രണ്ടു വയസുള്ള മകന് ജന്മദിനം ആഘോഷിക്കാന്‍ അച്ഛന്‍ കൊണ്ടുവന്നത് നിരവധി നഗ്നസുന്ദരിമാരെ.

മകന്റെ ജന്മദിനാഘോഷം പൊടിപൂരമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കോടീശ്വരനായ അച്ഛന് പക്ഷേ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പിറന്നാളാഘോഷത്തില്‍ അന്തി്ചചിരിക്കുകയാണ് ഏവരും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയില്‍ ഏതോ ഒരു സംസ്ഥാനത്ത് നടന്നുവെന്നു കരുതുന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജന്മദിനാഘോഷത്തിനിടെ മകന്റെ ചുറ്റും നിന്ന് നിരവധി നഗ്നസുന്ദരിമാര്‍ നൃത്തം ചെയ്യുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം. മകന് പ്രോത്സാഹനം നല്‍കി അച്ഛന്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നതും വ്യക്തമാണ്.

നൃത്തരംഗങ്ങള്‍ ചൂടുപിടിച്ചതോടെ നഗ്നസുന്ദരികള്‍ പയ്യന്റെ മുഖത്ത് തങ്ങളുടെ മാറിടം ഉരസിയതോടെ പയ്യന്‍ ആകെ വിരണ്ടുവെന്നു തന്നെ പറയാം. കസേരയില്‍ ഇരിക്കുന്ന പയ്യന്റെ ചുറ്റും നിന്ന് ഡാന്‍സ് കളിച്ച സുന്ദരികളില്‍ രണ്ടു പേര്‍ തങ്ങളുടെ മാറിടം കുട്ടിയുടെ മുഖത്ത് ഉരസി രസിക്കുന്നതു കാണാം. എന്നാല്‍ ഇവരുടെ ചെയ്തിയില്‍ അസ്വസ്ഥനായ കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടാതെ പയ്യന്റെ മടിയില്‍ ഇരുന്ന് ഇത്തരം വികൃതികള്‍ കാട്ടിക്കൂട്ടുന്നുണ്ട് അതിലൊരു സുന്ദരി.

പ്രായപൂര്‍ത്തിയാകാത്ത പയ്യനെ ഇത്തരം കാമകേളികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അച്ഛന്റെ പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചാണ് കമന്റുകള്‍ എത്തിയിരിക്കുന്നത്. ഇത്തരം ബര്‍ത്ത്ഡേ ഗിഫ്റ്റുകള്‍ നല്‍കുന്ന അച്ഛന്റെ പ്രവര്‍ത്തി തീരെ അനുചിതമാണെന്നും ഇത് യഥാര്‍ഥത്തില്‍ കുട്ടിക്കു നേരെയുള്ള ലൈംഗികാതിക്രമമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. തലയ്ക്കു വെളിവില്ലാത്ത അച്ഛന്റെ പക്കല്‍ നിന്ന് മകനെ സോഷ്യല്‍ സര്‍വീസുകാര്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം കുട്ടിയുടെ ഭാവി അപകടത്തിലാകുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. കോടീശ്വരനായ അച്ഛന്റെ വെളിവുകെട്ട പ്രവര്‍ത്തിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Top