സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദനം; മോഡലിനെ ഭർത്താവ് കെട്ടിയിട്ട് അടിച്ചു: പീഡനം സഹിക്കാനാവാതെ ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഉടമയായ മോഡൽ ആത്മഹത്യ ചെയ്തു

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: വെള്ളിത്തിരയിൽ മി്ന്നിത്തിളങ്ങുന്ന മിന്നും താരമായിരുന്നപ്പോഴും, പ്രിയങ്കാ കപൂറിന്റെ വ്യക്തി ജീവിതം തകർച്ചയിലായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന ക്രൂരപീഡനം സഹിക്കാനാവാതെ ഒടുവിൽ അവൾ ഫഌറ്റിലെ ഒറു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ജീവനും ജീവിതവും കൈവിട്ടപ്പോൾ ഭാവിവാഗ്ദാനമായിരുന്ന അവളുടെ ജീവിതം ഭർത്താവിന്റെ ക്രൂരതയ്ക്കു മുന്നിൽ തകർന്നു വീഴുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sharp1
26 വയസുകാരിയായ ഡൽഹിയിലെ മോഡൽ പ്രിയങ്ക കപൂറാണ് സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത്. സ്വന്തം വീടിനുള്ളിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഭർത്താവിനു എഴുതിയതെന്നു കരുതുന്ന കത്തും ഇവരുടെ മുറിയിൽ നിന്നു കണ്ടെത്തിയിരുന്നു.

sharp2
ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ താമസിക്കാരിയായിരുന്ന പ്രിയങ്കകപൂറിനെ ഡിഫൻസ് കോളനിയിലെ ഫഌറ്റിനുള്ളിൽ കഴിഞ്ഞ ദിവസം തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡൽഹിയിൽ സ്വന്തമായി ഇവന്റ്മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്ന പ്രിയങ്കയും ഭർത്താവും ബിസിനസുകാരനുമായ നിധിൻ ചൗളയും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് ഇപ്പോൾ ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. ഇവന്റ്‌

Top