ഓടുന്ന ബസിൽ കമിതാക്കള്‍ തമ്മിലുള്ള ലൈവ് സെക്സ് ..കോഴിക്കോട് നിന്ന് ബാഗ്ലൂരിലേയ്ക്കുളള സ്ലീപ്പര്‍ ബസിലെ ഞെട്ടിക്കുന്ന സീൻ ..രാവിലെ 18 വയസ്സുള്ള പെണ്‍കുട്ടി മഫ്തയൊക്കെ കുത്തി കൂളായി ഇറങ്ങിപോയി: യുവാവിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു

കൊച്ചി: പഠനാവശ്യത്തിനും ജോലിക്കുമായി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവരില്‍ ഒട്ടുമിക്ക ആളുകളും നല്ല രീതിയില്‍ പഠിച്ച് ഉന്നതങ്ങളിലെത്താറുമുണ്ട്. എന്നാല്‍ താല്‍ക്കാലിക സുഖത്തിനും പണത്തിനുമായി ലൈംഗികതയുടെ ചതിക്കുഴികളില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. താന്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റിയാസ് കുന്ദമംഗലം ഫേസ്ബുക്ക് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ. റിയാസിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
റിയാസ് കുന്നമംഗലം പറയുന്നതിങ്ങനെ…

അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കോളേജ് കുമാരികളുടെ മാതാപിതാക്കള്‍ അറിയാന്‍ വേണ്ടിയാണ് ഈ മെസേജ് കൊടുക്കുന്നത്. ഈ ലൈവ് വരാന്‍ കാരണം ഇതാണ്. മിനിങ്ങാന്ന് ശനിയാഴ്ച വൈകിട്ട് രാത്രി 8.30 ന് കോഴിക്കോട് എലഞ്ഞി പാലത്ത് നിന്ന് ബാഗ്ലൂരിലേയ്ക്കുളള എ1 ട്രാവല്‍സ് സെമി സ്ലീപ്പര്‍ ബസിലാണ് വന്നത്.അത് വടകര തലശേരി കൂത്തുപറമ്പ് ഇറങ്ങി കുടക് വഴി കയറി വരുന്ന ബസ്സാണ്. ഡ്രൈവര്‍ എന്റെ സുഹൃത്താണ്. ഞാന്‍ വിളിച്ചപ്പോള്‍ ഇലഞ്ഞിപ്പാലത്ത് നില്‍ക്കാന്‍ പറഞ്ഞു. അതില്‍ കയറി കുറച്ചു കഴിഞ്ഞ് ഉറങ്ങിപോയി. പിന്നെ വടകര കഴിഞ്ഞാണ് ഞാന്‍ എണീറ്റത്. എസി ബസ്സായിരുന്നു. ബസ് ഫുള്‍ കാലിയാണ്. മുകളില്‍ ബെര്‍ത്ത് ഫൂള്‍, ബെഡ് ഫുള്‍ ഫാമിലി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമിതാക്കള്‍ മുമ്പേ ബുക്ക് ചെയ്തതാണ്. പക്ഷേ സീറ്റ് ഫുള്‍ കാലി. ആകെ ഞാനോര്‍ത്ത് ബസില്‍ അഞ്ചോ ആറോ പേരേ ഉണ്ടായിരുന്നുളളു എന്ന്. വടകരകഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ഉറങ്ങിപ്പോയി. ഏറ്റവും ബാക്ക് സീറ്റിന്റെ തൊട്ടുമുന്നിലുളള വലതു സൈഡിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത്. പിന്നെ കുറച്ചുനേരം കഴിഞ്ഞ് ഞാന്‍ ഡ്രൈവറിന്റെ അടുത്ത് ചെന്ന് കമ്പനിയടിച്ച് സംസാരിച്ചിരുന്നു. പിന്നെ പുറകോട്ട് വന്നപ്പോള്‍ എന്റെ ബാക്ക് സീറ്റില്‍ രണ്ട് കമിതാക്കള്‍ ഇരിക്കുന്നു.ആരാ, എന്താന്ന് അറിയില്ല. അവരുടെ ചെറിയ കുറുകുന്ന സൗണ്ടും ശില്‍ക്കാര സൗണ്ടുകളും കേട്ടു. ഫാമിലിയാണെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. പക്ഷേ നേരം വെളുത്തു നോക്കുമ്പോഴാണ്…. പക്ഷേ പാതിരാത്രിവരെ നമ്മുടെ ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയിലുളള ശില്‍ക്കാര സൗണ്ടുകളും ഫുള്‍ എന്താ പറയുക. ഫുള്‍ ലൈവ് ആയിട്ടുളള സെക്‌സാണ് ബാക്കില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ ശബ്ദത്തിലും അവരുടെ ശില്‍ക്കാര ശബ്ദത്തിലൂടെയുമൊക്കെ അത് മനസിലാക്കാന്‍ പറ്റുന്നുണ്ട്.പിന്നെ രാവിലെ 7 മണിയോടുകൂടി മജിസ്റ്റിക്ക് എത്തിയപ്പോള്‍ ബാക്ക് സീറ്റില്‍ നിന്ന് അവരെണീറ്റ് പോകുമ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു 18 വയസ്സോളും പ്രായമുളള പെണ്‍കുട്ടി. നല്ല മഫ്തയൊക്കെയിട്ടാണ് വന്നത്. നോക്കുമ്പോള്‍ മഫ്തയൊക്കെ റെഡിയാക്കി എണീറ്റ് പോകുന്നു. കൂടെയുണ്ടായിരുന്ന പയ്യന് 22 വയസു പ്രായം വരും. ഇവരാണ് രാത്രി നേരം വെളുക്കുന്നവരെ അവിടെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചത്. പക്ഷേ നോക്കുമ്പോള്‍ അവര്‍ കോളേജ് സ്റ്റുഡന്‍സാണ്. പിന്നെ എല്ലാവരും ബസില്‍ നിന്ന് ഇറങ്ങി.car sex3

സര്‍ജാപുരം റൂട്ടില്‍ എന്റെ റൂമിനടുത്തുവരെ വരുന്ന ബസ്സാണ്. അപ്പോള്‍ ഞാനും ഡ്രൈവറും കിളിയും മാത്രമേയുളളു. ഞങ്ങള്‍ ഫ്രണ്ടിലിരുന്ന് ഞാന്‍ ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചു. ബാക്കില്‍ ഇങ്ങനൊരു സംഭവം നടന്നു. എങ്ങനാണ്, കോളേജ് കുട്ടികളാണ്. അവരുടെ അവസ്ഥ എന്താണ്. കുട്ടികള്‍ ഇങ്ങനെയായാല്‍ എന്താണ് അവരുടെ സ്ഥിതി എന്നൊക്കെ ഡ്രൈവറുമായി ചര്‍ച്ച ചെയ്തു.ഡ്രൈവര്‍ അപ്പോള്‍ തന്നെ കാള്‍ഷീറ്റ് എടുത്ത് നോക്കുമ്പോള്‍ ഇവര്‍ക്ക് ഒരാള്‍ക്ക് ഒന്നാം നമ്പര്‍ സീറ്റും ഒരാള്‍ക്ക് നാലാം നമ്പര്‍ സീറ്റും ഒരാള്‍ക്ക് ഏഴാം നമ്പര്‍ സീറ്റുമാണ്. വടകരയില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ ബസില്‍ കയറ്റി അയച്ചതാണ് യാത്ര ശ്രദ്ധിക്കണം സൂക്ഷിച്ചു പോകണം എന്നൊക്കെ പറയുന്നുണ്ട്. അതിനിടയ്ക്ക് ഈ പയ്യന്‍ എവിടുന്നാണ് കയറിയതെന്ന് തങ്ങള്‍ക്ക് കറക്ട് അറിയില്ലയെന്ന് ഡ്രൈവര്‍ പറഞ്ഞു.അതുപോലെതന്നെ ബാഗ്ലൂരില്‍ എനിക്കറിയാം. ഇവിടെ 5000, 25000 മുതല്‍ 50000 വരെ കൊടുത്താല്‍ നല്ല കോളേജ് സ്റ്റുഡന്‍സുകള്‍ മലയാളികളായ നല്ല കോളേജ് സ്റ്റുഡന്‍സുകളെ എത്തിച്ചുതരാനും ഒരു രാത്രി ഫുള്‍ എന്‍ജോയ് ചെയ്യാനുമുളള ആള്‍ക്കാര്‍, കുട്ടികള്‍ ഇവിടെ തയ്യാറാണ്. ഒന്നോ രണ്ടോ അല്ല. നൂറുകണക്കിന് ആയിരക്കണക്കിന് കുട്ടികള്‍. ഇവിടെ അടിച്ചുപൊളിയ്ക്കാനുളള പൈസയ്ക്ക് വേണ്ടിയാണിത്. ശരിക്കും വീട്ടില്‍ നിന്നും ട്രാവലിങ്ങിനുളള പൈസയും ഹോസ്റ്റല്‍ ഫീയും ചെറിയ ചില ചിലവിനുളള പൈസയും മാത്രമേ കൊടുക്കുന്നുളളു. ബാക്കി ഇവര്‍ക്ക് അടിച്ച് പൊളിക്കാനുളള പൈസ ഇവര്‍ രാത്രിയെ പകലാക്കികൊണ്ട് നേടിയെടുക്കുകയാണ് ചെയ്യുന്നത്.LIVE S

പക്ഷേ ഇവര്‍ തിരിച്ച് നാട്ടില്‍ പോകുമ്പേള്‍ ഒന്നും അറിയാത്തമാതിരി എത്ര പാവം കുട്ടികള്‍. വീട്ടില്‍ മാതാപിതാക്കള്‍ പറയും എന്റെ മകള്‍ ബാഗ്ലൂരില്‍ പഠിക്കുകയാണ്. നല്ല പഠിക്കുന്നുണ്ട്. നല്ല ഉഷാറാണ്. എന്നൊക്കെ. സത്യാവസ്ഥ അറിയുന്നില്ലല്ലോ. ഇപ്പോള്‍ അടുത്ത് തന്നെ ഒരു വാര്‍ത്ത വന്നിരുന്നു. ഒരു അച്ഛന്‍ മോളെ സന്ദര്‍ശിക്കാന്‍ വന്നതാണ്. മോളെ കണ്ട് സംസാരിച്ച് പോയി. പുളളിയുടെ കമ്പനിക്കാരുടെ റൂമില്‍ പോയപ്പോള്‍ പുളളിക്കൊരു ആഗ്രഹം ഒന്നു ബാഗ്ലൂര്‍ വന്നതല്ലേ. അടിച്ച് പൊളിക്കാമെന്ന്. ആ സുഹൃത്തിന്റെ കൂടെ ബാഗ്ലൂരിലെ ഒരു വേശ്യാലയത്തില്‍ പോയി. അവിടെ ചെല്ലുമ്പോള്‍ കണ്ട കാഴ്ച അന്ന് അച്ഛന്‍ മോളേയും കൊണ്ടു പുറത്തു പോയപ്പോള്‍ വാങ്ങികൊടുത്ത ചുരുദാറിട്ട് മകള്‍ അവിടെ നില്‍ക്കുന്നു. ആ അച്ഛന്‍ അപ്പോള്‍ തന്നെ പോയി സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് ആത്മഹത്യ ചെയ്തു. അടുത്തുവന്ന ഓണ്‍ലൈനിലൊക്കെ ഭയങ്കരവാര്‍ത്തയായി വന്ന സംഭവമായിരുന്നു.sleeper bus

ഈ രീതിയിലാണ് ഇവിടെ ബാഗ്ലൂരില്‍ വരുന്ന കുട്ടികള്‍ അഴിഞ്ഞാടുന്നത്. ഇവിടോരോ പാര്‍ക്കിലും. അതുപോലെ തന്നെ നന്ദിഹില്‍ എന്ന സ്ഥലമുണ്ട്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു 60 70 കിലോമീറ്റര്‍ പോയാല്‍ നന്ദി ഹില്‍ ആയി. പക്ഷേ ആ നന്ദി ഹില്‍ പോയി കഴിഞ്ഞാല്‍ കാണാം ഫുള്‍ ബൈക്കില്‍ വരുന്ന കമിതാക്കള്‍. മലയാളീസാണ് കൂടുതല്‍. ഇവര്‍ വന്നിട്ട് നന്ദിഹില്‍ ടിപ്പുവിന്റെ കോട്ടയുണ്ട്. അതിന് മുകളില്‍ ക്ഷേത്രങ്ങളുമുണ്ട്. ചരിത്രസംബന്ധമായ ടിപ്പുവിന്റെ കോട്ടയാണിത്. പക്ഷേ ആ മലയുടെ മുകളില്‍ ഒരു ഭാഗത്ത് വന്‍ ഫോറസ്റ്റാണ്.

അതിനുളളില്‍ കയറിയാല്‍ അപ്പുറവും ഇപ്പുറവും ഉളളവര്‍ക്ക് തമ്മില്‍ കാണാന്‍ പറ്റില്ല.അതിന്റെ ഉളളില്‍ നടക്കുന്ന തോന്നിയവാസങ്ങള്‍ അത്രയും വള്‍ഗറായിട്ടുളളതാണ്. നമ്മുടെ ഇംഗ്ലീഷുകാരുവരെ മദാമ്മയും സായിപ്പും വരെ നാണം കെട്ടുപോകും. അമ്മാതിരി ലീലാവിലാസങ്ങളാണ് ഇവിടെ നടക്കുന്നത്. അപ്പോ ഞാന്‍ പറയുന്നത്. ഈ അന്യ സംസ്ഥാനങ്ങള്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അവരെ ഒന്നു ഫോളോ ചെയ്യുക. അവര്‍ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്തൊക്കെയാണ് അവരുടെ ദിനചര്യകള്‍ കോളേജില്‍ കറക്ട് വരുന്നുണ്ടോ ഇങ്ങനെയുളള കാര്യങ്ങള്‍ ഒന്നു അന്വേഷിക്കുന്നത് നല്ലതായിരിക്കും.
അല്ലെങ്കില്‍ കുട്ടികള്‍ ആത്മഹത്യചെയ്യുകയോ വിഷം കഴിക്കുകയോ, ഒന്നും രണ്ടും അബോര്‍ഷന്‍ ഒക്കെ കഴിഞ്ഞിട്ടുമായിരിക്കും നാട്ടിലെത്തുന്നത്. പിന്നെ ഇതൊന്നും അറിയാതെ ഏതെങ്കിലും ആണുങ്ങള്‍ വന്ന് ഇവരെ കെട്ടികൊണ്ട് പോകുകയും ചെയ്യും. അപ്പോ ഇതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ പുറത്തേക്ക് വിടുന്ന സമയത്ത് ഒന്ന് ശ്രദ്ധിക്കുക. കഴിയുന്നതും കുട്ടികളെ ഇവടെ കൊണ്ടാക്കാനും വരുന്ന സമയത്തും കൂട്ടികൊണ്ടു പോവുക. പിന്നെ ഇടക്ക് മാസത്തില്‍ ഒന്നോ രണ്ടോ തവണ കോളേജില്‍ വന്ന് അവരുടെ നിലവാരങ്ങളും കാര്യങ്ങളും ഒന്ന് അന്വേഷിക്കുകയുെ ചെയ്യണം. അല്ലെങ്കില്‍ മക്കള്‍ കൈവിട്ടു പോകും. ഫേസ്ബുക്ക് ലൈവ് അവസാനിക്കുന്നത് ഇങ്ങനെയാണ്.
റിയാസ് കുന്നമംഗലത്തിന്റെ ലൈവ് വീഡിയോ താഴെ.

Top