കോൺഗ്രസുകാർ ‘തേവിടിശ്ശി’എന്ന് വിളിച്ചാക്ഷേപിച്ച സരിതയുമായി ചങ്ങാത്തം!..വിവാദക്കാരി സുനിതയെ മംഗളത്തിൽ എത്തിച്ചത് തന്ത്രം

തിരുവനന്തപുരം :കോൺഗ്രസുകാർ ‘തേവിടിശ്ശി ‘എന്ന് വിളിച്ചാക്ഷേപിച്ച സരിതയുമായി ചങ്ങാത്തം !..വിവാദക്കാരി സുനിതയെ മംഗളത്തിൽ എത്തിച്ചത് തന്ത്രമെന്നു സൂചന .മംഗളത്തെ സ്ത്രീവിരുദ്ധ മാധ്യമം എന്ന ചിത്രീകരിച്ച സെക്സ് ട്രാപ്പ് വിവാദത്തിൽ ഏറ്റവും അധികം വിമർശിച്ചതും ചീഫായ അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് പ്രചാരണം നടത്തിയതും സുനിത ദേവദാസ് ആയിരുന്നു .പ്രസ്സ് ക്ളബ് വിവാദത്തിൽ നോട്ടപ്പുള്ളിയായി പേരെടുത്തതും സുനിത .ഒരുപാട് പേര് ലൈംഗികമായി ഉപയോഗിച്ച്‌ എന്ന് പരാതിപ്പെട്ട സരിത എ സ് നായർ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.’കോൺഗ്രസുകാർ ‘തേവിടിശ്ശി ‘എന്നാക്ഷേപിച്ച സരിതയുമായി സുനിത ദേവദാസ് ചങ്ങാത്തം കൂടി അഭിമുഖം നടത്തി . അതിലൂടെയും കുപ്രശദ്ധി നേടി .സന്തോഷ് പണ്ഡിറ്റും സരിതയും നെഗറ്റിവിൽ കുപ്രശദ്ധി നേടിയവരാണ് .  സുനിത ദേവദാസിനെ മംഗളത്തിൽ എത്തിച്ചതോടെ ഫോൺ സെക്സ് വിവാദത്തിലൂടെ കുപ്രശദ്ധിയിലും നോട്ടപ്പുള്ളിയും ആയ മംഗള ത്തെ മാധ്യമ ലോകം തീരെ അവഗണിച്ചു .മാധ്യമ സംഘടനകൾ ഒന്നും മംഗളത്തിന് പിന്തുണയുമായി എത്തിയില്ല .റേറ്റിങ്ങിൽ താഴോട്ട് പോയ മംഗള ത്തെ വീണ്ടും ശ്രദ്ധാ കേന്ദ്രമാക്കാൻ വിവാദത്തിൽ കത്തിനിലനിർത്താൻ മംഗളം പുറത്തെടുത്ത പുതിയ മാർക്കറ്റിങ് തന്ത്രമായിരുന്നു ‘വിവാദത്തിൽ കുപ്രശദ്ധയായ സുനിത ദേവദാസിന്റെ നിയമനം എന്ന് വിലയിരുത്തുന്നവർ ഉണ്ട്.ആദ്യ ദിനം തന്നെ ഫോൺ ട്രാപ്പിലെ റിപ്പോർട്ടർ പുറത്ത് വന്നു …പിന്നെ നിയമനം വന്നു .സസ്‌പെൻഷൻ വന്നു . വീണ്ടും മംഗളം ശ്രദ്ധയിലേക്കും സോഷ്യൽ മീഡിയ ചർച്ചയിലേക്കും എത്തിച്ചു ..നെഗറ്റിവിറ്റിയിൽ വീണ്ടും മാർക്കറ്റിങ് .അതിനു സരിതയെപ്പോലെ വിവാദത്തിൽ കത്തി നില്ക്കുന്ന നെഗറ്റിവിറ്റി ഫാക്ടർ ആവശ്യമായിരുന്നു .SUNITHA DEVADAS-S NARAYAN

സോഷ്യൽ മീഡിയായിൽ ‘മഞ്ഞയും സെക്‌സും എഴുതി സോഷ്യൽ മീഡിയ പുലി എന്ന കപട ജാഡക്കാരിക്ക് കിട്ടിയ എട്ടിന്റെ പണിയായിരുന്നു മംഗളത്തിലെ ആദ്യദിനം മുതലുണ്ടായി കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ .സ്ത്രീപക്ഷ വാദി എന്ന കപട മുഖം അഴിഞ്ഞു വീണത് സ്ത്രീയെ ഉപയോഗിച്ച് ‘സെക്സ് ട്രാപ്പിൾ കുടുക്കിയ മംഗളത്തിൽ ജോയിൻ ചെയ്തപ്പോൾ ആയിരുന്നു -ബെല്ലും ഇല്ല ബ്രേക്കും ഇല്ലാതെ രണ്ട് ലൈക്കിനു വേണ്ടി പച്ചയായി സെക്സ് എഴുതി അവയെ തന്റെ സ്വകാര്യ ജീവിതത്തിലെ തുറന്നു പറച്ചിൽ കഥകൾ പോലെ ഫോളോവേഴ്‌സിനെ ത്രസിപ്പിച്ച സുനിത ദേവദാസ് മംഗളത്തിലെ ‘സെക്സ് ട്രാപ്പിൽ കുടുങ്ങിയ സ്ത്രീക്ക് ഒപ്പം എന്നും സോഷ്യൽ മീഡിയായിൽ എഴുതിയിരുന്നു വനിതാ റിപ്പോർട്ടറെ ഉപയോഗിച്ച് സെക്സ് ട്രാപ്പ് നടപ്പിൽ വരുത്തിയ മംഗളം ചീഫ് അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്നും എഴുതി .പേരിനും കുപ്രശദ്ധിക്കും വേണ്ടി വ്യാജ വാർത്തകൾ വ്യാജ പ്രചാരണവും നടത്തി കുപ്രശദ്ധിയിലേക്ക് എത്തിയത് തിരുവനന്തപുരം പ്രസ് ക്ലബ് വിവാദം കൊഴുപ്പിച്ചതിലൂടെ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമത്തിൽ സ്വന്തമായി വാർത്ത എഴുതാൻ ആവില്ലാത്തതിനാൽ നടപടി വരും എന്ന് കാന്റ് രാജി നാടകം .കേരളത്തിലെ കോൺഗ്രസുകാർ ‘തേവിടിശ്ശി ‘എന്ന് പേര് വിളിച്ച വിവാദ നായിക സരിതയുടെ ചങ്ങാത്ത അഭിമുഖം ..തിരഞ്ഞെടുപ്പ് കാലത്ത് അതൊക്കെ പുറത്ത്‌വിട്ട നാൾ ലൈക്കും വാങ്ങി.സെക്സ് ട്രാപ്പ് നടത്തി മന്ത്രിയെ സ്വയംഭോഗം നടത്തിച്ച വിവാദത്തിൽ അതിനു നായകത്വം നടത്തിയ അജിത് കുമാറിനെ ‘അറസ്റ് ചെയ്തു ജയിലിൽ അടക്കണം എന്ന് ഗീർവാണം മുഴക്കിയത് മുഴുവൻ വിഷുങ്ങി അജിത് കുമാറിന്റെ കാൽ കീഴിൽ എത്തി ചുരുണ്ടുകൂടി .അവിടെ സ്വയം സൃഷ്ടിച്ച മായികലോകത്ത് ‘താൻ ഏതോ ഇമ്മണി വലുത് എന്ന് കാട്ടാനായി ‘മംഗളത്തിന്റെ സ്വകാര്യ രേഖ സ്വന്ത ‘മഞ്ഞ എഴുതുന്ന വാളിൽ പതിപ്പിച്ച് രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ .അവിടെ ബ്ലോഗ് എഴുത്തുകാരിക്ക് പിഴച്ചു .saritha

മാന്യരായ മംഗളത്തിലെ ജോലിക്കാർ പ്രതികരിച്ചു ‘കപടതക്ക് കിട്ടിയ കരണത്തടിപോലെ ‘തട്ടിയെടുത്ത് തന്റെ വാളിൽ പതിപ്പിച്ച പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയേണ്ടി വന്നു സുനിത ദേവദാസിന് .സ്ത്രീപക്ഷവാദി -അനീതിക്ക് എതിരെ ശബ്ധിക്കുന്നു എന്നതൊക്കെ പൊയ്മുഖം ആണെന്ന് തെളിയിച്ച കപടതക്ക് കിട്ടിയ ആദ്യ കരണത്തടി ആയിരുന്നു ആദ്യ മാപ്പ് പറച്ചിലും ‘തട്ടി എടുത്ത പോസ്റ്റ് പിൻ വലിക്കലും .വാല് ചുരുട്ടി മാളത്തിൽ കയറേണ്ടി വന്നു .ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഇടുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ചെയർമാൻ രംഗത്ത് വന്നു .ഇനി അജിത് പറയും സുനിത കേൾക്കും .ഫെയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ച മുതിർന്ന റിപ്പോർട്ടർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കേണ്ടി വന്നതും കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കി പ്പിക്കുക എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗം തന്നെ .സത്യത്തിൽ കാര്യമായ അധികാരം ഒന്നുമില്ലാത്ത ഒരു പോസ്റ്റിൽ താൻ ചെറുതായിപ്പോയി എന്ന ഫ്രസ്‌റ്റേഷനിൽ എന്തോ ആണെന്ന ധാരണ പടർത്താൻ മംഗളം ചീഫിന്റെ പോസ്റ്റ് തട്ടി എടുത്ത് സ്വന്തം മഞ്ഞ എഴുത്തിന്റെ വാളിൽ പതിപ്പിക്കുകയായിരുന്നു .അതും ഉന്നതനായ ഒരു സ്റ്റാഫിനെ പുറത്താക്കി എന്നുള്ള തീരുമാനം .

മന്ത്രി ശശീന്ദ്രനെ ഫോൺ ട്രാപ്പിൽ കുടുക്കിയപ്പോൾ പ്രതിസന്ധിയിലായ മംഗളത്തിനെ കൈ വിട്ട മാധ്യകൂട്ടായ്മയെയും ഇടതു പക്ഷ സൈബർ പോരാളികളെയും സ്ത്രീപക്ഷ വാദികളെയും കൂടെ കൂട്ടാൻ മാനേജ്മെന്റ് കണ്ടെത്തിയ കുറുക്കുവഴി ആയിരുന്നു സ്ത്രീപക്ഷ വാദി എന്ന ലേബൽ ഉള്ള സുനിതയുടെ നിയമനം .എന്നാൽ സ്ത്രീപക്ഷവും സൈബർ ലോകവും എതിരാകുന്നതാണ് നെറ്റ് ലോകം നൽകുന്ന സൂചന .സ്ത്രീയെ കരുവാക്കി ചാനാല് നടത്തിയത് വൻ ചതി ആയിരുന്നു എന്ന വെളിപ്പെടുത്തൽ ആ ഫോൺ വിവാദത്തിലെ റിപ്പോർട്ടർ വെളിപ്പെടുത്തലുമായി പുറത്ത് വന്നതോടെ ചാനലിന്റെ മുഖം കൂടുതൽ വികൃതമാക്കി .കൂടെ നിന്നവർ എതിരായതോടെ മാനേജ്‌മെന്റ് വൻ പ്രതിസന്ധിയിലും .കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുക്കാനിറങ്ങിയ മാനേജ്‌മെന്റ് എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു.

അതേസമയം ‘തന്നെ അറസ്റ്റ് ചെയ്യണം എന്ന് സോഷ്യൽ മീഡിയ പ്രചാരണം നടത്തിയ സുനിത ദേവദാസിനെ മംഗളം ചാനലിലെ ചീഫ് ഓപറേറ്റിങ് ഓഫീസിനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റാഫ് കയ്യിൽ കൊടുത്തപ്പോൾ ‘തന്നെ അറസ്റ്റ് ചെയ്യണം എന്ന സുനിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ് മറുകയ്യിൽ പിടിച്ച് ചാനൽ മേധാവി ഗൂഢമായി ഊറിച്ചിരിച്ചതായി ‘മനകണക്ക് കാണുന്നവരും ഉണ്ട്.കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്നതിലുള്ള ഗൂഢമായ ഊറിച്ചിരി .സ്ത്രീപക്ഷവാദിയുടെ പൊയ്മുഖം ഒറ്റദിവസം കൊണ്ട് പൊളിച്ചുമാറ്റിയതിൽ മാനേജ്‌മെന്റും നിഗൂഢമായി ചിരിക്കുന്നു .ഇനി അജിത് പറയുന്നത് കേട്ട് സുനിത പ്രവർത്തിക്കും .

 

Top