വനിതാ ജീവനക്കാരി തലപ്പത്തുള്ള മംഗളത്തിൽ സ്ത്രീ പീഡനം !..മംഗളം ചാനലിൽ വനിതാ സ്റ്റാഫുമാരേ ഫ്ളാറ്റിൽ എത്തിച്ച് പീഢിപ്പിച്ചു!..ചാനലിലെ പെൺ പുലികൾ ഇനി എന്ത് ചെയ്യും ?ഞെട്ടിത്തരിച്ച് കേരളം

കോട്ടയം :സുനിത ദേവദാസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന മംഗളത്തിൽ സ്ത്രീ പീഡനം!.. കേരളത്തിലെ ഒരു മന്ത്രിയെ ഫോൺ സെക്സ് ട്രാപ്പിൽ കുടുക്കി രാജി വെപ്പിച്ച സ്ഥാപനം .എല്ലാ സീമകളും നിയമങ്ങളും ലംഗിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെ ഫോൺ സെക്സ് ട്രാപ്പ് വോയിസ് ചാനലിൽ പ്രക്ഷേപണം ചെയ്ത് തുടക്കം കുറിച്ച് ജയിലിൽ പോകേണ്ടി അജന്താലയം അജിത് കുമാർ തലപ്പത്തിരിക്കുന്ന സ്ത്രീ പക്ഷവാദി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുനിത ദേവദാസ് സി.ഇ.ഇ ആയി ഭരിക്കുന്ന മംഗളം ചാനലിലിൽ ആണ് കേരളത്തെ ഞെട്ടിച്ച സ്ത്രീപീഡനം നടന്നതായി വാർത്ത വന്നിരിക്കുന്നത് !.. ഇതുമായി ബന്ധപ്പെട്ട് ചാനലിലെ സ്ത്രീകൾ പ്രതിഷേധിച്ച് അവധിയിൽ പോയി. അവതാരകരും ചാനൽ സ്റ്റുഡിയോ വിട്ടു. ഒരു ചാനൽ ഏത് വിഷയം വളമാക്കിയാണോ വളർന്നത് അതേ വിഷയത്തിൽ തകരുന്നു. മംഗളം ചാനലിലേ സ്ത്രീ ജീവനക്കാർക്കെതിരേ എതിരേ വിവാദപരമായ വെളിപ്പെടുത്തലുകൾ പുറത്ത്.അവർക്കെതിരേ അനാശാസ്യ ആരോപണങ്ങൾ അടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടത് ചാനലിലേ അത്യുന്നതൻ തന്നെ. ചാനലിലേ മേധാവി അടക്കം ഉള്ളവരിലേക്ക് ആരോപണങ്ങൾ നീളുന്ന വിവാദപരമായ ഓഡിയോ ആണ്‌ സ്ഥാപനത്തിന്റെ അടിവേരിളക്കുന്നത്.പലരേയും ലൈംഗീക അപവാദത്തിൽ കുരുക്കുകയും ഒരു മന്ത്രിയേ തന്നെ ട്രാപ്പ് വയ്ച്ച് പുറത്താക്കുകയും ചെയ്ത സ്ഥാപനമാണിത്.ലൈംഗീക അപവാദത്തിൽ കുരുങ്ങിയ മംഗളത്തിന്റെ ചീഫ് ആയിരുന്ന അജിത് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് കാമ്പയിൻ നടത്തിയ സ്ത്രീപക്ഷ എഴുത്തുകാരി എന്ന് സ്വയം വിശേഷണം നടത്തിയ സുനിത ദേവദാസ് എന്ന സി.ഇ .ഇ ജീവനക്കാരി എന്ന സ്ഥാപനത്തിലാണ് ‘സ്ത്രീപീഡന ആരോപണം ഉയർന്നിരിക്കുന്നത്.സുനിത ന്യായീകരിക്കുമോ ?ഉളുപ്പില്ലാതെ എല്ലാം വിഴുങ്ങുമോ ?MANGALAM PEEDANAM

സംഭവം ഇങ്ങിനെ: ചാനലിന്റെ ക്യാമറ ചീഫ് മദ്യ ലഹരിയിൽ ആയിരുന്നു. മദ്യ പാർട്ടിയിൽ ചാനലിലെ സ്ത്രീകൾ അനാശാസ്യത്തിനായി നഗരത്തിലേ ഒരു ഫ്ളാറ്റിൽ എത്തുന്നു എന്നും ചാനൽ ഉന്നതർ ആണ്‌ ഇവരുടെ അടുത്ത ആളുകൾ എന്നും വെളിപ്പെടുത്തുന്നു. ചാനലിന്റെ തലപ്പത്തിരിക്കുന്ന അജിത് കുമാറിലേക്ക് വരേ നീളുന്ന ആരോപണങ്ങൾ മദ്യ ലഹരിയിൽ പുറത്തുവരുന്നു. ഈ ഓഡിയോ ആരോ റെക്കോഡ് ചെയ്ത് പെൺകുട്ടികളുടെ പക്കൽ എത്തിക്കുന്നു. ചാനലിലേ ചില പെൺകുട്ടികൾ മാത്രം കക്ഷികളായ ഈ വിവാദത്തിൽ ചാനലിലേ മുഴുവൻ സ്ത്രീകൾക്കും അപമാനം ആയി ഓഡിയോ വിവാദം കത്തുന്നു. മാത്രമല്ല പെൺകുട്ടികളെ ലൈംഗീക ചൂഷണം ചെയ്യുന്നു എന്ന രീതിയിൽ മാത്രം വിവരിക്കുന്ന ഓഡിയോയിൽ നിന്നും സ്ഥാപനത്തിലേ ഉന്നതന്റെ പേരുകൾ എഡിറ്റു ചെയ്തു നീക്കുകയും ചെയ്തു. എഡിറ്റു ചെയ്ത് നീക്കിയ പേർ മംഗളം ചാനലിൽ ഏത് തസ്തികയിൽ ഇരുക്കുന്ന ആളാണെന്ന് ഇപ്പോൾ സ്ഥാപനത്തിൽ ആകെ പാട്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മംഗളം ടെലിവിഷൻ കോഡിനേറ്റിങ്ങ് എഡിറ്റർ ആയി പ്രവർത്തിച്ചയാളായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ ഋഷി കെ മനോജ്. എന്നാൽ മംഗളത്തിന്റെ ഹണി ട്രാപ്പിനെതിരേ ശബ്ദിച്ച ഈ മാധ്യമ പ്രവർത്തകനോട് സ്ഥാപന മേധാവി പിന്നീട് പക വീട്ടുകയായിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോൾ ജോലി വലിച്ചെറിഞ്ഞ് അഭിമാനത്തോടെ ചാനൽ വിടുകയായിരുന്നു ഋഷി. ഇദ്ദേഹം ഇന്നലെ ഇട്ട ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണിത്.mamgalam2

ഓഡിയോ എഡിറ്റ് ചെയ്ത രീതിയിലാണ്‌ ഇപ്പോൾ പുറത്തുവന്നത്. പെൺകുട്ടികളുടെ പേരുകളും അവരുടെ പ്രവർത്തികളും വിവരിക്കുമ്പോൾ അവരേ ചൂഷണം ചെയ്തു എന്നു പറയുന്ന പുരുഷന്മാരുടെ പേരുകൾ എഡിറ്റ് ചെയ്തു. എഡിറ്റ് ചെയ്ത് ഓഡിയോ സ്ഥാപന മേധാവിയായ അജിത് കുമാറിനു കിട്ടിയപ്പോൾ അദ്ദേഹം ഞെട്ടിതരിച്ചതായാണ്‌ ഉള്ളിൽ നിന്നും വരുന്ന വാർത്തകൾ. ഉടൻ തന്നെ ഓഡിയോ ശബ്ദത്തിന്റെ ഉടമയായ ചാനൽ ക്യാമറ ഹെഡിനേ അജിത് കുമാർ സസ്പന്റ് ചെയ്തു. എന്നാൽ ഉടൻ വിഷയം തീർത്തില്ലെങ്കിൽ ഓഡിയോയുടെ എഡിറ്റ് ചെയ്യാത്ത വേർഷൻ പുറത്തുവിടും എന്നാണ്‌ അജിത് കുമാറിനെതിരേ മുഴങ്ങുന്ന ഭീഷണി.മംഗളം ചാനലിനെതിരേ ആരോ മനപൂർവ്വം തീർത്ത വൻ കെണിയിൽ ചീഫ് ക്യാമറമാൻ മദ്യ ലഹരിയിൽ വീണുപോവുകയായിരുന്നു. ചാനൽ സി.ഇ.ഒ അജിത് കുമാറിന്റെ ‘മാനസ പുത്രനും’ വലം കൈയ്യുമാണ്‌ ക്യാമറ ഹെഡ്. ഇയാളേ തന്നെ മദ്യ ലഹരിയിൽ ആക്കി അതീവ രഹസ്യങ്ങൾ അദ്ദേഹത്തേകൊണ്ട് പറയിപ്പിക്കുകയായി

മംഗളം ചാനലിൽ സ്ത്രീ ജീവനക്കാർ അവധിയിൽ പോയി

അശ്ലീലകരമായ പരാമർശവും ഓഡിയോ അപവാദവും തങ്ങൾക്കെതിരേ പ്രചരിച്ചതിനാൽ മംഗളം ചാനലിലേ വനിതാ ജീവനക്കാർ ഒന്നടങ്കം അവധിയിൽ പോയി. ഉടൻ എല്ലാ കാര്യത്തിലും നടപടി ഉണ്ടായില്ലെങ്കിൽ രാജിവയ്ക്കുമെന്നും പോലീസിൽ കേസ് നല്കുമെന്നും പെൺകുട്ടികൾ പറയുന്നു. പെൺകുട്ടികൾ അവധിയിൽ പോയതോടെ മംഗലം ചാനൽ അവതാരകരും അവധിയിൽ പോയി. ചിലർ ഓഫീസ് വിട്ടു. സ്ത്രീ വിഷയത്തിൽ ഈ ഓഫീസിൽ തങ്ങളുടെ പേരിൽ കേസ് ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലിന്റെ ഭാഗമായാണ്‌ അവധിയിൽ പോയതെന്ന് പറയുന്നു. എന്തായാലും മംഗളം ചാനൽ മന്ത്രി ശശീന്ദ്രനേ അളന്ന കോലുകൊണ്ട് അളക്കപ്പെടുകയാണ്‌.ഒരു കാലത്ത് മാധ്യമം പത്രത്തിൽ ജേണലിസം ട്രയിനിയുടെ പരിശീലനം പോലും പൂർത്തിയാക്കാതെ പടിയിയിറങ്ങിയ സുനിതാ ദേവദാസ് മംഗളം ചാനലിൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നത് ആരുടെ ചട്ടുകമായി? വന്നു കയറിയതും മംഗളം പത്രത്തിന്റെ ജീവ ഞരമ്പ് അറത്ത് മുറിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ കുറ്റാന്വേഷണ ജേണലിസിറ്റായ ആർ. ജയചന്ദ്രനെ ആർക്കും ആ പേരിൽ അറിയില്ല. എസ് നാരായണൻ എന്ന പേരു വയ്ച്ചാണ്‌ അദ്ദേഹം എഴുതുന്നത്. തിരുവനന്തപുരം മംഗളം ചീഫ്, ചാനൽ ഡയറക്ടർ, ചാനൽ ചീഫ് എഡിറ്റർ..എന്നീ പദവിയിലുള്ള അർ ജയ ചന്ദ്രനേ വന്ന അന്നു തന്നെ സുനിതാ ദേവദാസ് സ്വന്തം നിലയിൽ പുറത്താക്കുകയും ആ വിവരം തന്റെ സ്വകാര്യ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.താൻ സ്ത്രീപക്ഷ വാദി എന്നു തെളിയിക്കാൻ ആയിരുന്നു ജയചന്ദ്രനെ പുറത്താക്കാൻ ശ്രമിച്ചത് .വിവാദ ഫോൺ ട്രാപ്പ് നടത്തിയ സ്ത്രീയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പുറത്ത് വന്നത് സുനിത ജോയിൻ ചെയ്തതിനു ശേഷമായിരുന്നു. അജിത് കുമാർ അടക്കം ഉള്ളവരെ വീണ്ടും ജയിലിൽ ആക്കാനുള്ള നീക്കത്തിന്റെ ഭാഗം ആയിരുന്നു ആ തന്ത്രപരമായ പോസ്റ്റും ജയചന്ദ്രനെതിരെ നടപടിയും ‘വനിതാ ജീവനക്കാരി പോസ്റ്റ് പിൻ വലിച്ചില്ലായിരുന്നെങ്കിൽ അജിത് കുമാർ അടക്കം പലരും ജയിലിൽ വീണ്ടും പോകുമായിരുന്നു .അതായിരുന്നു വനിതാ ഉദ്യോഗസ്ഥയുടെ നീക്കമെന്നും ആരോപണം ഉണ്ടായിരുന്നു .ഇപ്പോൾ ഇതാ വനിതാ ഉദ്യോഗസ്ഥ തലപ്പത്തിരിക്കുന്ന സ്ഥാപനത്തിൽ സ്ത്രീ പീഡനം .കേസ് എടുക്കുമ്പോൾ കൂട്ട് പ്രതി ആകുമോ ? തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥയും പെടും .ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇക്കിളി എഴുതുന്നതല്ല ജേർണലിസം എന്ന തിരിച്ചറിവ് കാപട്യക്കാർക്ക് എന്നുണ്ടാകുംSUNITHA AJITHAKUMAR -cpm mangalam

പ്രസദ്ധയായ മലയാളകഥാകൃത്തും നോവലിസ്റ്റുമായ കെ.പി. സുധീരയുടെ വാക്കുകകൾ കുറിക്കു കൊണ്ടിരിക്കുന്നു .മംഗളം തകർക്കപ്പെടുന്നു. തകർക്കൂ …തകർക്കരുത് “ എന്ന കെ.പി.സുധീരയുടെ വാക്കുകൾ ശരിയായ വീഷണത്തിൽ എത്തി .മംഗളത്തിന്റെ തകർച്ച പൂർണതയിലേക്ക് എത്തുന്നത് ‘സുനിതാ ദേവദാസ് എന്ന തൊഴിലാളി മംഗളത്തിന്റെ തലപ്പത്ത് എത്തിയപ്പോൾ തന്നെയാകുന്നു .മാധ്യമ ലോകത്തെ അതികായകനായിരുന്നു എം സി വർഗീസ് എന്ന മഹാപുരുഷന്റെ ആദ്മാവ് ഇപ്പോൾ തെങ്ങുന്നുണ്ടാകാം .മഹാനായ ആ വലിയ മനുഷ്യൻ കെട്ടിപ്പൊക്കിയ സ്ഥാപനം തകരുന്നത് -തകർക്കുന്നത് കണ്ടുനിൽക്കുന്നത് ഇപ്പോൾ മംഗളം നയിക്കുന്ന എം സി വർഗീസ് എന്ന മഹാനായ ആ വലിയ മനുഷ്യന്റെ മക്കളായ സാബു വര്‍ഗീസ്, സാജന്‍ വര്‍ഗീസ്. ഡോ.സജി വര്‍ഗീസ്, ബിജു വര്‍ഗീസ് മക്കളും എന്നതാണ് പ്രത്യേക .ഇവർ ഇത് കണ്ടില്ലാന്ന് നടിക്കുകയാണോ ?അജിത് കുമാറിന്റെ ലക്‌ഷ്യം എന്താണ് .അജിത് കുമാർ ഇപ്പോഴാണോ ശരിക്കും വെട്ടിൽ വീണിരിക്കുന്നത് .മംഗളത്തിലെ ഉന്നതർ അടക്കം ഇനി സ്വന്തം സ്ഥാപനത്തിൽ പീഡനം നടത്തി എന്ന കുറ്റത്തിൽ അകത്താകുമോ ?

 

Top