സ്വന്തം ലേഖകൻ
തായ്‌ലൻഡ്: ആരെയും പേടിക്കേണ്ട, സർവ സ്വാതന്ത്ര്യത്തോടെ ലൈംഗികത ആസ്വദിക്കാം. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്‌ലൻഡ് മാറിയതിനു പിന്നിലെ രഹസ്യം ഇതു തന്നെയാണ്. ലൈംഗിക സുഖം തേടി ആയിരക്കണക്കിനു മലയാളികളാണ് പ്രതിദിനം ഇവിടെ എത്തിച്ചേരുന്നത്. ഒളിച്ചും പാത്തും ഇവിടെ ഒന്നും ചെയ്യേണ്ട. എല്ലാം പരസ്യമായി ചെയ്യാൻ തന്നെ ഇവിടെ സൗകര്യങ്ങളുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ലൈംഗിക വ്യാപാര കേന്ദ്രങ്ങളായി തായ്‌ലൻഡ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നത്. ആയിരക്കണക്കിനു പെണ്ണുങ്ങളാണ് ശരീരം വിറ്റ് ഒരു മാസം ലക്ഷങ്ങൾ സമ്പാദിക്കുന്നത്. തായ്‌ലൻഡ് സർക്കാരിന്റെ സെക്‌സ് ടൂറിസത്തിന്റെ ഭാഗമായി ഇവർ ലൈംഗിക വൃത്തിയെ ഒരു തൊഴിലായി തന്നെ അംഗീകരിച്ചിരിക്കുകയാണ്. തായ്‌ലൻഡുകാർക്കു മാത്രമല്ല മറ്റു നാടുകളിൽ നിന്നെത്തുന്ന പെൺകുട്ടികൾക്കും ഇവിടെ ലൈംഗിക വൃത്തിയിൽ ഏർപ്പെടാവുന്നതാണ്.
18 മുതൽ 40 വരെയുള്ള പെൺകുട്ടികളെയാണ് ലൈംഗിക വൃത്തിയ്ക്കായി ഇവിടെ തിരഞ്ഞെടുക്കുന്നത്. ഈ ജോലി ചെയ്യുന്നതിനു കൃത്യമായ അഴക് അളവുകൾ നിർദേശിച്ചിട്ടുണ്ട്. പ്രായവും അഴകളവുകളും കൃത്യമാണെങ്കിൽ സർക്കാർ നൽകുന്ന കാർഡ് പ്രകാരമാണ് ഇവർക്കു ലൈംഗിക ജോലി ചെയ്യാനാവുക. കൃത്യമായ ഫീസും ഇവർക്കു നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധിയും, പെൻഷൻ ലഭിക്കാനുള്ള സൗകര്യവും ക്രഡിറ്റ്കാർഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ലൈംഗികതയിൽ ഏതു തരം പരീക്ഷണവും നടത്താമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഓരോ തരം ലൈംഗിക പരീക്ഷണങ്ങൾക്കും പ്രത്യേകം ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
മലയാളി പെൺകുട്ടികളും, ഇന്ത്യൻ യുവതികളും പോലും ഇവിടെ ലൈംഗിക വൃത്തി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ എത്തുന്നവരിൽ ഏറെയും ഈ പെൺകുട്ടികളേയാണ് തിരഞ്ഞെടുക്കുന്നതും.