സ്തനഭാരം കൊണ്ട് ജീവിതം നരകതുല്ല്യമായ ഒരു സുന്ദരിയുടെ കഥ

ഒരു സ്ത്രീക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ….സൗന്ദര്യം ശാപമായി മാറുന്നത് പോലെയാണ് ഈ 20 കാരിയുടെ അവസ്ഥ.

യോര്‍ക്കിലെ 20കാരിയായ ഗിന്നി ചപ്മാന്‍ ഈ ഒരു ദുരവസ്ഥയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സ്തനങ്ങളുടെ കൊടും ഭാരം മൂലമുള്ള നടുവേദനിയില്‍ നിന്ന് കരകയറാനുള്ള ഓപ്പറേഷന്‍ നടത്താന്‍ ഒരുങ്ങുകയാണ് ഈ യുവതി. എന്നാല്‍ ഓപ്പറേഷന്റെ കാര്യത്തില്‍ ബ്രിട്ടിനിലെ ആശുപത്രികള്‍ സമ്മതം മൂളിയട്ടില്ല. ഇത്തരം കാര്യങ്ങള്‍ക്ക് പണം കളയാനില്ലെന്നാണ് അവരുടെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടുവേദന ശക്തമായതിനാല്‍ ഒരു ജോലിക്ക് പോലും പോകാനാവാത്ത അവസ്ഥയാണ് ഗിന്നിക്കുള്ളത്. തനിക്ക് വേണ്ടി മാത്രമായി ഇവര്‍ 95 പൗണ്ട് മുടക്കി പ്രത്യേകം ബ്രാകള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഭാരമേറിയ കല്ല് നെഞ്ചില്‍ പേറുന്നതിന് തുല്യമാണ് തന്റെ സ്തനങ്ങളുടെ ഭാരമെന്നാണ് അവര്‍ ദി സണ്ണിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ തനിക്ക് ഓപ്പറേഷന് അര്‍ഹതയില്ലെന്ന് എന്‍എച്ച്എസ് പറയുന്നത് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഗിന്നി പറയുന്നു.

uk 417ാം വയസില്‍ കോളജ് പഠനത്തിന് ശേഷം ഗിന്നി നിരവധി ജോലികള്‍ ചെയ്തിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം എല്ലാം ഉപേക്ഷിക്കുകയായിരുന്നു. ജിമ്മില്‍ പോയി പ്രാക്ടീസ് ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാറില്ലെന്നും അവര്‍ വേദനയോടെ വെളിപ്പെടുത്തുന്നു. എന്‍എച്ച്എസ് സ്‌കാര്‍ബറോ ആന്‍ഡ് റൈഡേയില്‍ ക്ലിനിക്കല്‍ കമ്മീഷനിങ് ഗ്രൂപ്പ് ഇവരുടെ അപേക്ഷ പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ ഈ കേസിനെ ക്ലിനിക്കലി എക്‌സെപ്ഷനല്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ലെന്നുമാണ് അതിന്റെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
2013ല്‍ മൊത്തം 4680 സ്ത്രീകള്‍ ഈ ഓപ്പറേഷന് വിധേയരായിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഏസ്‌തെറ്റിക് പ്ലാസ്റ്റിക് സര്‍ജന്‍സ് വെളിപ്പെടുത്തുന്നത്. മ

Top