ഭാവനയുടെ ചിത്രം പൊളിച്ചതിന് പിന്നില്‍ ദിലീപോ; മജ്ഞുവാര്യര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ സത്യാവസ്ഥ; പല്ലിശ്ശേരി വീണ്ടും

കൊച്ചി: ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സിനിമാ മംഗളത്തില്‍ വീണ്ടും പല്ലിശ്ശേരിയുടെ ലേഖനം. മഞ്ജുവിനെ ഭീഷണിയിലെ യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടു വരുമെന്നും സിനിമാ ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ എല്ലാം ഒതുക്കി തീര്‍ത്തതാണെന്നും പല്ലിശേരി വിലയിരുത്തുന്നു. സിനിമാ മേഖലയിലെ തമ്മല്‍ തല്ലിന്റെ മുഖമാണ് പല്ലിശേരി തുറന്നുകാട്ടാന്‍ ശ്രമിക്കുന്നത്.

കോളത്തില്‍ പല്ലിശേരിയുടെ വിശദീകരണങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ. പ്രശസ്തമായ ഒരു ഒണ്‍ലൈനിന്‍ ദിലീപ് ധൈര്യം കുട്ടുന്നതിനായി ലഹരി ഉപയോഗിച്ച ശോഷമാണ് രണ്ടു മാധ്യമപ്രവര്‍ത്തകരെയും ലിബര്‍ട്ടി ബഷീറിനയും മഞ്ജുവാര്യരെയും ഭാവനയെയും വളരെ മോശമനായി സംസാരിച്ചത്. എന്നാല്‍ മഞ്ജുവാര്യരെക്കുറിച്ചും ഭാവനയെക്കുറിച്ചും ദിലീപ് വെളിപ്പെടുത്തിയ വൃത്തികെട്ട അസത്യങ്ങള്‍ ഓണ്‍ലൈന്‍ എഡിറ്റ് ചെയ്തുകളഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാതരങ്ങള്‍ ആയതുകൊണ്ട് പല രീതിയിലും അവരുടെ സേവനം അവര്‍ക്ക് ആവിശ്യമാണ്. അതുകൊണ്ട് ദിലീപിന്‍െ വെളുപ്പെടുത്തലുകളില്‍ നിന്നും മഞ്ജുവാര്യരും ഭാവനെയും രക്ഷപ്പെടുത്തിയത്.

അതോടെ അങ്കം മുറുകി. ദിലീപിന്‍െ സിനിമകള്‍ സ്ത്രികള്‍ കാണില്ലെന്നു തീരുമാനിച്ചു. പുതിയ നമ്പറുകള്‍ ഒന്നും കൈയിലില്ലാത്ത സിനിമയില്‍ കോമാളിയും ജീവിതത്തില്‍ ഗുണ്ടാവേഷവും കെട്ടിയാടുന്ന ദിലീപിനെ നാല് വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയില്‍ നിന്ന് തുടച്ചു നീക്കുന്നതിനുള്ള ശ്രമവും അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. അതിനിടെയിലാണ് രണ്ട് സംഭവങ്ങള്‍ അരങ്ങേറിയത്.

മഞ്ജുവാര്യര്‍ക്ക് നേരെയുള്ള വധഭീഷണിയും ഭാവനയുടെ സിനിമ വിജയിക്കാതിരിക്കാനുള്ള തന്ത്രവും. സിനിമ പരാജയപ്പെട്ടാല്‍ ഭാവന അതോടെ തീരും. തിയേറ്ററില്‍ ഓടിയാല്‍ ഭാവനയ്ക്ക് മാര്‍ക്കറ്റ് ലഭിക്കും. ശക്തിയോടെ സിനിമയില്‍ ഉണ്ടായിരിക്കും.
തന്റെ എതിരാളികളും ശത്രുക്കളും തകരുന്നത് കാണാനും അവരെ തകര്‍ക്കാനുമാണ് ദിലീപിന്റെ ശ്രമം.

സ്വയം തോല്‍ക്കാതിരിക്കാന്‍ വേണ്ടി എന്ത് വൃത്തികെട്ട കളിയും ദിപീല് കളിക്കും. അങ്ങനെ കളിച്ച ഒരു കളിയുടെ ഇരട്ടമുഖമാണ് മഞ്ജുവാര്യര്‍ക്ക് നേരേയും ഭാവന അഭിനയിച്ച അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയ്ക്കു നേരെയും ഉണ്ടായ ഭീഷണിയും അതേ സമയം നല്ല അഭിപ്രായം നേടി തിയേറ്ററുകളില്‍ സജീവമായിരിക്കുകയാണ് ‘ഓമനക്കുട്ടന്‍’.

ആസിഫലിലും ഈ സിനിമയുടെ സംവിധായകന്‍ രോഹിത്തും ഫെയ്സ് ബുക്കില്‍ കുറിച്ച വാചകങ്ങളും പല്ലിശേരി പരാമര്‍ശിക്കുന്നുണ്ട്.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍. ഈ ഭീമന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വാമന രൂപമാണെങ്കിലും നിഗ്രഹിക്കാന്‍ സര്‍വ്വ ശക്തനാണെന്ന തോന്നലാണ് എറണാകുളം സംഭവത്തിന് ശേഷവും നടന്‍ അഹങ്കരിക്കാന്‍ കാരണം. ഇതിന് പിന്നില്‍ ഭാവനയോടുള്ള വൈരാഗ്യമാണെന്ന ആരോപണം ശക്തമാവുകയാണ്. പേരുപറയരുതെന്ന് സൂചിപ്പിച്ചു കൊണ്ട് തിയേറ്റര്‍ ഉടമകളും ആരോപണം ശരിവച്ചിട്ടുണ്ടെന്ന് പല്ലിശേരി എഴുതുന്നു.

സിനിമാ രംഗത്തെ ഗോപാലകൃഷ്ണന്‍ അടക്കം പലര്‍ക്കും കിട്ടിയ ഇരുട്ടടിയാണ് ചലച്ചിത്ര സ്ത്രീകള്‍ രൂപീകരിച്ച വുമണ്‍ കളിക്ടീവ് ഇന്‍ സിനിമ. മഞ്ജുവിനെതിരായ വധശ്രമ ഭീഷണി കൂടുതല്‍ തെളിവുകളോടെ പുറത്തു കൊണ്ടു വരുമെന്നും പല്ലിശേരി എഴുതുന്നു.

Top