രാജ്യത്ത് പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം ഞെട്ടിക്കുന്നത്..!! മൂന്ന് വര്‍ഷത്തിനിടെ അഞ്ച്മടങ്ങ് കൂടി

ഇന്ത്യയില്‍ പോണ്‍ സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അശ്ലീല സൈറ്റ് ആയ പോണ്‍ ഹബ്ബാണ് അമ്പരപ്പിക്കുന്ന കണക്കുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ കൂടുതലും 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ്. ഒരു വര്‍ഷം പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് 75 മില്യണ്‍ ആളുകളാണെങ്കില്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോകളുടെ എണ്ണം ഒരു കോടിയോളം വരും. വീഡിയോ കൂടുതല്‍ കണ്ട രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് മുന്നില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പോണ്‍ഹബ്’ എന്ന പ്രമുഖ സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ‘ക്വാര്‍ട്സ്’ എന്ന ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ പഠനത്തില്‍ ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും പോണ്‍ സൈറ്റുകള്‍ ആവേശമായി മാറുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ പോണ്‍ സൈറ്റുകളിലേക്ക് കൂടുതല്‍ അടുക്കുന്നതായി തെളിഞ്ഞു.

തങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം ലോക ശരാശരിയില്‍ നിന്ന് രണ്ട് ശതമാനം കൂടുതലാണെന്നാണ് പോണ്‍ഹബ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. പോണ്‍ സൈറ്റ് ട്രാഫിക്കില്‍ 23 ശതമാനത്തോളം സ്ത്രീകളുടെ സംഭാവനയാണ്. ലെസ്ബിയന്‍, ഗേമെയില്‍ പോണ്‍ വിഡിയോകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ അധികവും ആസ്വദിക്കുന്നത് എന്നും കണക്കുകള്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ പോണ്‍ കാണുന്നതിന് മൊബൈല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 49.9 ശതമാനമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. 47. 5 ശതമാനം ഡെസ്‌ക്ടോപ്പും 2.6 ശതമാനം ടാബും ഇതിനായി ഉപയോഗിക്കുന്നു. സണ്ണി ലിയോണ്‍ ആണ് ഇന്ത്യക്കാരുടെ ഇഷ്ട പോണ്‍ താരം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത രണ്ടാമത്തെ പോണ്‍ താരം അമേരിക്കന്‍ പോണ്‍ താരം മിയ ഖലീഫയാണ്.

ഇന്ത്യന്‍ ഭാഭി, ഇന്ത്യന്‍ ആന്റി, ഇന്ത്യന്‍ ടീന്‍ തുടങ്ങിയ കീ വേഡുകളാണ് ഇന്ത്യക്കാര്‍ പ്രധാനമായും സെര്‍ച്ച് ചെയ്യുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്തത് ലെസ്ബിയന്‍ സെക്സ്, ഇന്ത്യന്‍ സെക്സ്, ഫീമെയില്‍ ഫ്രണ്ട്ലി എന്നിവയാണെന്നും പോണ്‍ഹബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോണ്‍ ഹബ് പുറത്തു വിട്ട ഈ കണക്കുകള്‍ ഒരുതരത്തില്‍ ഇന്ത്യയ്ക്ക് അപമാനിക്കാന്‍ മാത്രം വകനല്കുന്നതാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ദുര്‍വിനിയോഗം ചെയ്യുന്നവരാണ് ഇന്ത്യയില്‍ ഏറെയുമെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫോര്‍ജിയും ജിയോയും ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും ആവാത്ത അവസ്ഥയിലേക്ക് ഇവര്‍ മാറിയിരിക്കുന്നു എന്നുവേണം പറയാന്‍.

Top