ഇസ്തംബുൾ: തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും മരണ സംഖ്യ 11,400 കടന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെക്കൻ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശമായ കഹറാൻ മറാഷ് പ്രസിഡന്റ് തയിപ് എർദോഗൻ സന്ദർശിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മരണം 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
ഇരു രാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിത ബാധിതരായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.