ഐഷ സുല്‍ത്താന ഹിന്ദു യുവാവിനെ മതം മാറ്റി, കള്ള നിക്കാഹ് കഴിച്ചു, വഞ്ചിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ്. ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു കല്യാണം

കൊച്ചി:ഐഷ സുല്‍ത്താന ഹിന്ദു യുവാവിനെ വിവാഹം കഴിച്ചിരുന്നു ,അതിനുശേഷം ലക്ഷദീപിൽ എത്തിച്ച് മാത്തമാറ്റി എന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .ലക്ഷദ്വീപ് വിഷയത്തില്‍ വിവാദത്തിലായ ഐഷക്ക് എതിരെ മുന്‍ ഭര്‍ത്താവ് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത് . സൂര്യ ടിവിയിലെ പ്രൊഡ്യൂസറായിരുന്ന ശ്രീജിത്ത് മാരാര്‍ പുറത്തു വിട്ട വീഡിയോയിലാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സൂര്യ ടിവിയില്‍ ആങ്കറായിരുന്ന ഐഷയെ ചാനലില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് അക്കാലത്ത് സെലിബ്രേറ്റിയായിരുന്ന യുവാവാണ്. പന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാകുകയും നാലു വര്‍ഷത്തോളം തിരുവനന്തപുരത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തു. യുവാവ് ഹിന്ദു ആയതിനാല്‍ ഐഷ പേര് ഐശ്വര്യ എന്നാക്കി മാറ്റി.പിന്നീട് ലക്ഷദ്വീപിലെത്തി മുസ്‌ലിം ആചാര പ്രകാരം വിവാഹം ചെയ്തതായും യുവാവ് വെളിപ്പെടുത്തുന്നു. കല്ല്യാണക്കാര്യം പറയാതെയാണ് ലക്ഷദ്വീപിലേക്ക് ഒന്നിച്ചു പോയത്. അവിടെ എത്തിയ ശേഷമാണ് പള്ളിയില്‍ വെച്ച്‌ വിവാഹം നടത്തണമെന്ന കാര്യം ഐഷ് പറയുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു ;ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .

ചത്തലാത്ത് ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു കല്ല്യാണം. തന്റെ പേര് ഷാനവാസ് എന്നും അച്ഛന്റെ പേര് ഷെറിന്‍ അമ്മയുടെ പേര് ഷെറീന്‍ എന്നും മാറ്റി. ഐഷുമ്മാ ബീവി എന്നാണ് ഐഷയുടെ പേര്. ഇത് സംബന്ധിച്ച രേഖകള്‍ പള്ളിയിലുണ്ടെന്നും യുവാവ് പറയുന്നു.ഒരു തരത്തിലാണ് അവളില്‍നിന്ന് രക്ഷപെട്ടതെന്നു വെളിപ്പെടുത്തുന്ന യുവാവ് ഐഷയുടെ സ്വാഭാവമാണ് ബന്ധം തകര്‍ത്തതെന്നു പറയുന്നു. തുടക്കത്തിലേ സോറി പറഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഐഷ അതു ചെയ്യില്ല. ഞങ്ങളുടെ ജീവിതത്തിലും അതായിരുന്നു പ്രശ്‌നം. യുവാവ് വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഇതേ വിഷയം ഫെയ്‌സ് ബുക്കിൽ പോസ്റ്റുമായി പ്രതീഷ് വിശ്വനാഥ് രംഗത്ത് എത്തിയിട്ടുണ്ട് .ആ പോസ്റ്റും വൈറലായിരിക്കയാണ് .

ലക്ഷ ദ്വീപ് വിഷയത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ്. സൂര്യ ടിവിയിലെ പ്രൊഡ്യൂസറായിരുന്ന ശ്രീജിത്ത് മാരാര്‍ പുറത്തു വിട്ട വീഡിയോയിലാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സൂര്യ ടിവിയില്‍ ആങ്കറായിരുന്ന ഐഷയെ ചാനലില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് അക്കാലത്ത് സെലിബ്രേറ്റിയായിരുന്ന യുവാവാണ്. പന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാകുകയും നാലു വര്‍ഷത്തോളം തിരുവനന്തപുരത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തു. യുവാവ് ഹിന്ദു ആയതിനാല്‍ ഐഷ പേര് ഐശ്വര്യ എന്നാക്കി മാറ്റി.

പിന്നീട് ലക്ഷദ്വീപിലെത്തി മുസ്്‌ളീം ആചാര പ്രകാരം വിവാഹം ചെയ്തതായും യുവാവ് വെളിപ്പെടുത്തുന്നു. കല്ല്യാണക്കാര്യം പറയാതെയാണ് ലക്ഷദ്വീപിലേക്ക് ഒന്നിച്ചു പോയത്. അവിടെ എത്തിയ ശേഷമാണ് പള്ളിയില്‍ വെച്ച് വിവാഹം നടത്തണമെന്ന കാര്യം ഐഷ് പറയുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു. ചത്തലാത്ത് ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു കല്ല്യാണം. തന്റെ പേര് ഷാനവാസ് എന്നും അച്ഛന്റെ പേര് ഷെറിന്‍ അമ്മയുടെ പേര് ഷെറീന്‍ എന്നും മാറ്റി. ഐഷുമ്മാ ബീവി എന്നാണ് ഐഷയുടെ പേര്്. ഇത് സംബന്ധിച്ച രേഖകള്‍ പള്ളിയിലുണ്ടെന്നും യുവാവ് പറയുന്നു. ഒരു തരത്തിലാണ് അവളില്‍നിന്ന് രക്ഷപെട്ടതെന്നു വെളിപ്പെടുത്തുന്ന യുവാവ് ഐഷയുടെ സ്വാഭാവമാണ് ബന്ധം തകര്‍ത്തതെന്നു പറയുന്നു.തുടക്കത്തിലേ സോറി പറഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഐഷ അതു ചെയ്യില്ല. ഞങ്ങളുടെ ജീവിതത്തിലും അതായിരുന്നു പ്രശ്‌നം. യുവാവ് വെളിപ്പെടുത്തുന്നു.

Top