ഇക്കിളി എഴുത്തിന്റെ ഫെയിസ് ബുക്ക് വാൾ അല്ല സുനിതേ ചാനൽ.. ഓഫീസ് രഹസ്യങ്ങൾ തട്ടിയെടുത്ത് ഫെയ്‌സ് ബുക്കിലിട്ടു..മംഗളം പണി തുടങ്ങി

തിരുവനന്തപുരം: ഇക്കിളി വാർത്തകളും സെക്‌സും മഞ്ഞയും എഴുതി ഫോളോവേഴ്‌സിനെ ത്രസിപ്പിക്കുന്ന സോഷ്യൽ മീഡിയ എഴുത്തുകാരിക്ക് എട്ടിന്റെ പണി കിട്ടി. മംഗളത്തെ തിരുത്താനെത്തിയ സുനിത ദേവദാസിനെ ജീവനക്കാർ മുട്ടു കുത്തിച്ചു.കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറാക്കിപ്പിച്ച് മാനേജ്‌മെന്റും എട്ടിന്റെ പണികൊടുത്തു .ഫെയിസ് ബക്കല്ല സുനിതേ ചാനൽ …ഫെയിസ് ബുക്ക് വാളിൽ ഇക്കിളി എഴുത്തുകൾ എഴുതുന്നതല്ലാ മാധ്യമ പ്രവർത്തനം എന്നും മാന്യരായ ജീവനക്കാർ സുനിത ദേവദാസിണ് ബോധ്യപ്പെടുത്തി .മംഗളം ചാനലിൽ 2 ജീവനക്കാർക്കെതിരെ എടുത്ത അച്ചടക്ക നടപടി സംബന്ധിച്ച ചാനൽ സി.ഇ.ഒയുടെ നോട്ടീസ് സുനിതാ ദേവദാസ് സ്വന്തം ഫേസ്ബുക്ക് വാളിൽ ഇട്ടു. അതായത് ചാനലിലേ ആഭ്യന്തിര വിഭാഗത്തിലെ ബന്ധപ്പെട്ട ജീവനക്കാർ മാത്രം അറിയേണ്ട അതീവ രഹസ്യമായ അച്ചടക്ക നടപടിയുടെ നോട്ടീസാണ്‌ സുനിതാ ദേവദാസ് സ്വന്തം ഫേസ്ബുക്ക് പേജിൽ എടുത്ത് മൊതലാളിയെക്കാളും വലിയ ഹീറോയിൻ ആകാനുള്ള ശ്രമം നടത്തി ഇളിഭ്യയായത് .മംഗലത്തെ കടിച്ച വിഷം ‘കടിച്ച പാമ്പിനെ കൊണ്ട് ഇറക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം എട്ടിന്റെ പണിയായി .രാത്രി ആമയത്ത് എല്ലാവരും ഉറങ്ങി കിടന്നപ്പോൾ മാനേജ്‌മെന്റിന്റെ തീരുമാനമായ അച്ചടക്ക നടപടിയുടെ തീരുമാനം അവർ പോലും അറിയാതെ സ്വന്തം വാളിൽ പതിപ്പിച്ച് മോഷണം അല്ലെ എന്നാണ് ജീവനക്കാർ ചോദിക്കുന്നത് ?ആ പോസ്റ്റ് എന്തുകൊണ്ട് പിന് വലിച്ച് എന്നും ജീവനക്കാർ ചോദിക്കുന്നു .അപ്പോൾ അത് നിയവിരുദ്ധം ചെയ്ത ക്രൈം ആണെന്നും അവർ വാദിക്കുന്നു .ഒടുവിൽ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുക എന്ന രഹസ്യ തീരുമാനത്തിന് തുടക്കമായി മാപ്പ് പറയിപ്പിക്കാൻ തീരുമാനവും ആയി .SUNITHA AJITH CASE 31

ചാനൽ ജീവനക്കാർ എല്ലാം ഉറക്കത്തിലായപ്പോൾ 16ന്‌ പുലർച്ചെ 1.30 മണിക്കാണ്‌ സുനിത ഇത് എടുത്ത് ഫേസ്ബുക്കിലിട്ട് മംഗളം ചാനലിനിട്ട് മുട്ടൻ പണി ഉള്ളിലിരുന്ന് കൊടുത്തത്.16ന്‌ നേരം പുലർന്നപ്പോൾ മംഗളം മാനേജ്ജ്മെന്റ് കണ്ടത് 100ലധികം ജീവനക്കാരുടെ രാജി സന്നദ്ധത. ചാനൽ ജീവനക്കാരും പത്ര ജീവനക്കാരും ഇനി ഈ സ്ഥാപനത്തിൽ നാണം കെട്ട് ജോലി ചെയ്യുന്നില്ലെന്ന് മാനേജ്മെന്റിനേ അറിയിച്ചു. ഇന്നലെ വന്ന ഒന്നും അറിയാത്ത ഒരാളേ സി.ഇ.ഒയുടെ സിക്രട്ടറിക്ക് തുല്യമായി ഇരുത്തി വിഢിവേഷം കെട്ടിക്കുന്നു എന്നും നട്ടുകാരുടെ മുഖത്ത് നോക്കാൻ ഇനി വയ്യന്നും ജീവനക്കാർ 100ലധികം മാനേജ്ജ്മെന്റിനേ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശീന്ദ്രൻ വിഷയത്തിൽ പ്രതിസ്ഥാനത്താക്കപ്പെട്ട വനിതാ മാധ്യമ പ്രവർത്തകയും തിരുവനന്തപുരം ബ്യൂറോ ചീഫ് ജയചന്ദ്രനും തമ്മിൽ നാളുകളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സുനിത ചാർജെടുത്തതിനു പിന്നാലെ ഇവർ ഇരുവരോടും ചാനലിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം സുനിത ഇന്ന് പുലർച്ചെ ഒരു മണിക്ക് തന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തു വിടുകയും ചെയ്തു. ചാനലിനുള്ളിലെ അതീവ രഹസ്യമായ തീരുമാനമാണ് സുനിത സ്വന്തം പബ്ലിസിറ്റിക്കായി ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതാണ് ജീവനക്കാരെയും ചൊടിപ്പിച്ചത്. സംഭവം പുറത്തു വന്നതിനു പിന്നാലെ തന്നെ കേരളത്തിലെ മുഴുവൻ ജീവനക്കാരും സംഘടിക്കുകയായിരുന്നു. 100 ലധികം ജീവനക്കാർ മാനേജ്മെന്‍റിനെ രാജി സന്നദ്ധത അറിയിച്ചതോടെ ചാനൽ മേധാവിമാർ കുഴങ്ങി. മംഗളം പ്രക്ഷേപണം നിർത്തി വയ്ക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ നിവൃത്തി കെട്ട മാനേജ്മെന്‍റ് ജീവനക്കാരുടെ മുന്നിൽ മുട്ടു മടക്കി. ഒടുക്കം മംഗളം ചാനൽ ജീവനക്കാരുടെ മുന്നിൽ സുനിത ദേവദാസ് സംഭവിച്ചതിനു നിരുപാധികം മാപ്പ് പറഞ്ഞ ശേഷമാണ് ചാനലിൽ തുടരാൻ അനുവദിച്ചത്. ഇന്ന് പകലാണ് സുനിത പരസ്യമായി മംഗളം ജീവനക്കാരുടെ മുന്നിൽ മാപ്പ് പറയേണ്ടി വന്നത്. ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ സുനിത നേരിടുന്ന കടുത്ത തിരിച്ചടിയാണ് ഇന്നത്തെ സംഭവങ്ങൾ.lah

നേരത്തെ മംഗളം ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി സുനിതാ ദേവദാസ് ചാർജെടുത്ത ദിവസം തന്നെ ” ചാനൽ ചതിച്ചു എന്നാരോപിച്ച് ജീവനക്കാരിയായ നസില നസീമുദ്ദീൻ ആണ്‌ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു . ചാനലിനായി പലതും ചെയ്തിട്ട് തന്നെ ചതിച്ചു എന്നാണിവർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിർത്തി ചതിച്ചത്? ഒരു തെറ്റു ചെയ്താൽ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയിൽ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. നസീല പറയുന്നു.

മാധ്യമത്തിൽ വർഷങ്ങൾക്ക് മുമ്പ് സബ് എഡിറ്റർ ട്രയിനി മാത്രമായിരുന്ന സുനിതയേ ഇപ്പോൾ ചാനലിൽ പ്രമുഖ സ്ഥാനത്ത് എടുത്തത് 20വർഷം വരെ സർവീസുള്ള ചീഫുമാരുടെ പോലും മുകളിലായാണ്‌. മാത്രമല്ല മംഗളം ഹണി ട്രാപ്പിൽ ഉൾപെട്ട ആളുകളേ ജയിലിൽ അടക്കണം എന്നു വാദിക്കുകയും മംഗളം സി.ഇ.ഒയെ അറസ്റ്റ് ചെയ്യണമെന്നും വൻ പ്രചരണങ്ങൾ നടത്തിയ ആൾ കൂടിയാണ്‌ സുനിത ദേവദാസ്. സുനിത മുമ്പ് മംഗളത്തിനെതിരേ എഴുതിയതും ശബ്ദിച്ചതും ഒറ്റയടിക്ക് മറന്നാണ്‌ അവിടെ തന്നെ ജോലിക്ക് കയറിയത്. അപ്പോൾ വഞ്ചിതയായതും ചതിക്കപ്പെട്ടതും മറ്റൊരു സ്ത്രീയും. സ്ത്രീപക്ഷ വാദി എന്നും പലതും ഇക്കിളിപ്പെടുത്തുന്നവ തുറന്നെഴുത്ത്കാരി എന്നും സ്വയം പറയുന്ന സുനിതക്ക് എട്ടിന്റെ പണി കൊടുക്കാൻ ‘കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കാൻ മംഗളത്തിന്റെ നീക്കാം ആണോ അകത്താക്കി ഈ പൊരിക്കലിന്റെ നീക്കം .

Top