സുനിത ദേവദാസിന്റെ കള്ള പ്രചരണം പൊളിഞ്ഞു.പോസ്റ്റുകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നില്‍ വന്‍ ഗൂഡാലോചന-സിബി സെബാസ്റ്റ്യന്‍

ഡബ്ളിന്‍ :ഏതാനും ദിവസമായി കാനഡയില്‍ താമസമാക്കിയ വയനാട്ടില്‍ നിന്നുള്ള പ്രവാസി മലയാളിയായ സുനിതാ ദേവദാസ് എനിക്കെതിരേയും എന്റെ കുടുംബത്തിന് എതിരേയും ഗൂഢ ലക്ഷ്യത്തോടെ വ്യക്തിഹത്യാ ന്യുസുകള്‍ പ്രചരിപ്പിക്കുന്നു. -സമൂഹത്തില്‍ എനിക്കും കുടുംബത്തിനും അവമതിപ്പ് ഉണ്ടാകണം എന്ന വ്യക്തമായ പ്ളാനോടുകൂടി തുടങ്ങിയ ഒരു ക്രൈം സ്റ്റോറിയാണ് ഈ ഫോട്ടോ വിവാദം. അതിനായി ഒരു വലിയ സോഷ്യല്‍ മീഡിയ സമൂഹത്തെ (ഫെയ്സ് ബുക്ക് ഗ്രൂപ്പ് ) വരെ സൃഷ്ടിച്ച് പ്രചരണം അഴിച്ചു വിടുന്നു. സുനിത ദേവദാസും കൂട്ടാളികളും നിരന്തരമായി എനിക്കെതിരെ വ്യക്തിഹത്യ നടത്തുകയും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ പത്രത്തിനെതിരെയും അപകീര്‍ത്തികരമായ പോസ്റ്റുകളും വാര്‍ത്തകളും പ്രചരിപ്പിക്കുകയും ചെയ്തു .എന്തിനുവേണ്ടി;ആര്‍ക്കുവേണ്ടി ?

സുനിതയും ഇവരുടെ സുഹൃത് വലയവും പ്രചരിപ്പിക്കുന്നത് ഞാനും സുനിതയും തമ്മില്‍ കടുത്ത ശസ്ത്രുതയും വ്യക്തി വിരോധവും ഉണ്ടെന്നാണ്.സുനിതയോടുള്ള കടുത്ത വിരോധത്താല്‍ ഞാന്‍ പ്ളാന്‍ ചെയ്തു സുനിതക്ക് എതിരെ ഒരു വാര്‍ത്ത ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ചു എന്നാണ് .അതിനെ സാധൂകരിക്കുന്ന വിധത്തില്‍ മറ്റുള്ളവരുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ വേണ്ടി സുനിത തന്റെ ഫെയ്സ്ബുക്കില്‍ ഉയര്‍ത്തിയ’കലാപ കാമ്പയിന്‍ വിജയത്തില്‍ എത്തിക്കാനും സുനിതയുടെ സ്വാധീന വലയത്തിലുള്ള മീഡിയാകളില്‍ വാര്‍ത്തകള്‍ എഴുതിപ്പിച്ച് വ്യക്തിഹത്യാ പ്രചരണവും നിരന്തരമായി നടത്തുകയാണ്. എന്റെ ഫോട്ടോയും എന്റെ ഫെയ്സ് ബുക്ക് പ്രോഫയിലില്‍ ഞാന്‍ എന്തെങ്കിലും ഇടുന്നത് സ്ക്രീന്‍ ഷോട്ട് എടുത്തു കമന്റായി ഇടുകയും എന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ പലതും കൂട്ടി യോജിപ്പിച്ച് എഡിറ്റ് ചെയ്തു ഫോട്ടോഷോപ്പ് ഉണ്ടാക്കി -മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടും പ്രചരിപ്പിച്ച് വേട്ടയാടുന്നു.സ്ത്രീവിരോധിയായ ക്രിമിനലായി വരച്ചു കാട്ടാനുള്ള ആസൂത്രിത നീക്കം .അതിനു തുടക്കം കുറിച്ചതും കരുക്കള്‍ നീക്കുന്നതും തന്ത്രങ്ങള്‍ മെനയുന്നതും സുനിതയും .അതിന്റെ ജീവിക്കുന്ന തെളിവുകള്‍ സുനിതയുടെ ഫെയ്സ് ബുക്കില്‍ ഉണ്ട്.
എന്തിനുവേണ്ടി ? ആരാണ് ഇതിനുപിന്നില്‍ ?chat-28-sunitha-apology

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

chat2014-sunitha

ഞാനും സുനിതയും 2014 സെപ്റ്റംബര്‍ 11 മുതല്‍ പരിചയം ഉണ്ട് . പല കാര്യങ്ങളും ഡിസ്കസ് ചെയ്തിട്ടുണ്ട്.അത്യാശ്യമായ പലതും ഷയര്‍ ചെയ്തിട്ടുമുണ്ട്. സുനിതയുടെ പത്രത്തിന്റെ കാര്യം;സുനിത മുന്‍പ് വര്‍ക്കു ചെയ്യുകയോ ന്യുസ് കൊടുക്കുകയോ എഴുതുകയോ ചെയ്ത മറുനാടന്‍ ഷാജനുമായുള്ള രസക്കുറവ് -വീട്ടുകാര്യം പഠനം ,സുനിത തുടങ്ങിയ ഓണ്‍ലൈന്‍ പത്രത്തിന്റെ കാര്യം ,മറുനാടന്‍ ഷാജന്റെ ന്യുസ് കാര്യം ,ഷാജനുള്ള ഊച്ചിക്കെറുവ് …എന്നിങ്ങനെ ഷാജന് എതിരെ ഒട്ടുമിക്ക മുഖ്യ ധാരാ പത്രങ്ങളിലും വന്ന വാര്‍ത്ത ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ വന്നതിലെ പ്രതിഷേഷം വരെ പ്രകടിപ്പിച്ചു ചാറ്റുകള്‍ … ഒടുവില്‍ 2017 മാര്‍ച്ച 6 ന് ‘സുനിതയുടെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമയുടെ കാര്യം വരെ ഇങ്ങോട്ട് ചറ്റില്‍ വന്ന് ഷയര്‍ ചെയ്തത് .chat-sunitha-cinema

എന്റെ സിനിമ ഇന്ന് വരും
കണ്ടിട്ട് ഇഷ്ടമായാല്‍ 2 വരി എഴുതണേ ..
എന്നും…..എഴുതുകയും സിനിമ ഷയര്‍ ചെയ്യണം എന്നും

chat-sunitha-shajan-vishayam

എന്നും എല്ലാം…അതോക്കെ കടുത്ത വിരോധമുള്ളതുകൊണ്ടാണോ അഴിമുഖത്തു കിടക്കുന്ന കൂലിക്ക് എഴുത്തുകാരേ ?ഉത്തരം തരേണ്ടി വരും …chat-sunitha-pathram

സുനിത ദേവദാസും -സിബി സെബാസ്റ്റിനും തമ്മില്‍ കടുത്ത ശത്രുത ?ഒടുവില മാര്‍ച്ച് 28 ന് അയര്‍ലണ്ട് സമയം രാത്രി 22.09 ന് എന്തു സംഭവിച്ചു ?

chat-sunitha-urakkamilleഅയര്‍ലണ്ടില്‍ യൂറോപ്പിലെ വിന്റര്‍ ടൈം ആണിപ്പോള്‍ .അതായത് ഇന്ത്യയിലെ സമയം 4.30 മണിക്കൂര്‍ അയര്‍ലണ്ടിലേക്കാള്‍ മുന്നോട്ടാണ് .മാര്‍ച്ച് 28 ന് വൈകിട്ട് 19.00 മണിവരെ ( ഇന്ത്യന്‍ സമയം രാത്രി 11.30 )എനിക്ക് ഡുട്ടിയുണ്ടായിരുന്നു.ജോലി സ്ഥലത്തുനിന്നും 10-15 മിനിറ്റ് ഡ്രൈവുണ്ട് വീട്ടിലേക്ക് അന്ന് എന്റെ രണ്ടാമത്തെ പുത്രന്റെ ആദ്യകുര്‍ബാനയോട് അനുബന്ധിച്ച് കണ്‍ഫഷന്‍ ഡേ ആയതിനാല്‍ 19.30 മുതല്‍ പള്ളിയില്‍ കണ്‍ഫഷന്റെ ചടങ്ങുകള തുടങ്ങും .അതിനാല്‍ അല്‍പം നേരത്തെ തിടുക്കത്തില്‍ വീട്ടിലെത്തി ഉടന്‍ റെഡി ആയി ഞങ്ങള്‍ ഞങ്ങള്‍ പള്ളിയിലേക്ക് പോയി .രാത്രി 19.30 മുതല്‍ ആയിരുന്നു പള്ളിയിലെ ചടങ്ങുകള്‍ (ഇന്ത്യന്‍ സമയം രാത്രി 12.00 മണി ) അതായത് 19.30 മുതല്‍ പള്ളിയില്‍ കണ്‍ഫഷന്‍ ചടങ്ങുകളായിരുന്നു. ജോലി സ്തലത്തു നേരത്തെ പുറപ്പെട്ടതിനാല്‍ പള്ളിയില്‍ 19.20 ന് എത്തി .ഫോണ്‍ ഓണ്‍ ആയിരുന്നു എങ്കിലും ഫോണ്‍ സൈലന്റ് ആക്കി വെച്ചു.എന്റെ ഫോണില്‍ ഭൂരിഭാഗം സമയത്തും ഫെയ്സ് ബുക്ക് ഓണ്‍ ആയിട്ടാണ് കിടക്കുന്നത്.ലോഗ് ഔട്ട് ആക്കാറില്ല .chat-27-feb-sunitha
22.00 മണി ( അതായത് ഇന്ത്യന്‍ സമയം രാത്രി 2.30 നോട് കൂടി പള്ളിയിലെ ചടങ്ങുകഴിഞ്ഞു വീട്ടില്‍ എത്തി.മൊബൈല്‍ തുറന്നു നോക്കിയപ്പോള്‍ കുറെ മെസ്സേജ് കിടക്കുന്നു മെസഞ്ച്ചറില്‍ .സുനിതയുടെ മെസേജ് ‘നിങ്ങളൊക്കെ എന്താണ് എന്താണ് കരുതുന്നത് ?….എന്നു ചോദിച്ചുകൊണ്ട് ഒരു കമന്റ് …!ന്യുസ് -ഒരു ലിങ്കും .ഞാനത് തുറന്നു നോക്കി
അസ്വാഭികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. മറ്റൊരാളുടെ മെസേജ് കണ്ടു മുഖം മറച്ച ഒരു സ്ത്രീയുടെ ചിത്രം ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രം ഷെയര്‍ ചെയ്തു എന്നു സുനിത ആരോപിക്കുന്നു എന്നും പറഞ്ഞ് .ഞാന്‍ ഉടനെ എന്താ കാര്യം എന്നു ന്യുസ് തുറന്നു നോക്കി അതില്‍ അവര്‍ പറഞ്ഞ വിധത്തില്‍ സുനിതയുടെ മുഖം മറച്ചതോ -മറക്കാത്തതോ ആയ ഒരു ചിത്രവും കാണാന്‍ കഴിഞ്ഞില്ല .” ഉടനെ തന്നെ ഞാന്‍ സുനിതക്ക് മെസേജ് ചെയ്തു ന്യുസില്‍ ഫോട്ടോ ഒന്നും കണ്ടില്ല -ന്യുസ് ഇട്ട ആള്‍ കേരളത്തിലാ .എന്താ സംഭവിച്ചത് എന്താണെന്ന് എനിക്കറിയില്ല ‘എന്തായാലും എന്റെ സിന്സിയര്‍ അപ്പോളജീസ് എന്നും മറുപടി 22.16 കൊടുത്തു.chat-2016-sunitha chat-su-shajan

19.44 ന് -അതായത് ഇന്ത്യന്‍ സമയം രാത്രി 12.16 ന് ആണ് സുനിതയുടെ മെസേജ് എന്റെ മെസഞ്ചറില്‍ വന്നതായി കാണുന്നത് .ആ സമയം ഞാന്‍ പള്ളിയില്‍ ആയിരുന്നതിനാല്‍ മെസേജ് ഞാന്‍ കാണുന്നില്ല .രാത്രി 22.00 നുശേഷം 22.09 ന് പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ എത്തി മൊബൈല്‍ എടുക്കുമ്പോള്‍ മാത്രമാണ് ഞാന്‍ മെസേജ് കാണുന്നത് . ഉടന്‍ ലിങ്ക് തുറന്നു നോക്കി അതില്‍ ന്യുസില്‍ സുനിതയുടെ എന്നു പറയപ്പെടുന്ന മുഖം മറച്ചതോ മറക്കാത്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആയ ചിത്രം കാണുന്നില്ല .ഞാന്‍ സുനിതക്ക് മറുപടി കൊടുത്തു പത്രത്തിലോ ന്യുസിലോ ചിത്രം ഇല്ലെന്ന കാര്യം .വീണ്ടും കമ്പ്യുട്ടര്‍ തുറന്നു ന്യുസ് നോക്കി അതിലും കാണുന്നില്ല. 22.16 നും 22.26 നും ന്യുസുകള്‍ ചെക്ക് ചെയ്തു ചിത്രം ഇല്ലാ എന്നു ബോധ്യപ്പെടുത്താന്‍ വിളിക്കുമ്പോള്‍ പ്രീ പ്ളാന്‍ പോലെ സുനിത കോളുകള്‍ നിരസിച്ചു …ബ്ളോക്ക് ചെയ്തു .എന്നെ ഴിവാക്കി ഒഴിഞ്ഞു മാറിയത് ‘അവരുടെ ക്രൈം പ്ളാന്‍ അതുപോലെ വര്‍ക്ക് ഔട്ട് ചെയ്യാനും ഫേയ്സ് ബുക്കി ലൈവ് ആയി നിര്‍ത്താനും എന്നെ ക്രൂരമായി വേട്ടയാടാനും ഒരു പക്ഷേ ബ്ളാക് മെയില്‍ ചെയ്യാനും ഉള്ള ഒരുക്കത്തിനായി .chat-28-call-22-16-22-26chat2015-sunitha

വൈരാഗ്യം എന്ന കള്ള പ്രചരണം തുറന്നുകാട്ടാന്‍ ചാറ്റ് ഹിസ്റ്ററി പുറത്തു വിടുന്നു.സ്വകാര്യത പുറത്തു പറയുന്നതിലെ അനൗചിത്യം തുറന്നു സമ്മതിച്ചുകൊണ്ട് പുറത്തുവിടുകയാണ്.സ്വകാര്യതകള്‍ ‘കുമ്പസാര രഹസ്യം പോലെ സൂക്ഷിക്കേണ്ടതാണെങ്കിലും ‘ഒരു ക്രൈമിന്റെ നഗ്ന ചിത്രം അനാവരണം ചെയ്യേണ്ടതായതിനാല്‍ പുറത്തുവിടുകയാണ്‍ .

രാത്രി തന്നെ നാട്ടിലുള്ള പത്രത്തിന്റെ എഡിറ്റോറിയല്‍ ടീമിനെ വിളിച്ചു -ബന്ധപ്പെട്ടു.ടെക്നിക്കല്‍ ടീമിനെ ബന്ധപ്പെട്ടു… സേര്‍വര്‍ അഡ്മിനെ ബന്ധപ്പെട്ടു;വ്യക്തമായ അന്യോഷണം നടത്തി .അവിടെ ഒന്നും കണ്ടെത്താന്‍ ആയില്ല .പത്രത്തില്‍ ന്യുസുണ്ട് ചിത്രമില്ല …മെയിലുകള്‍ ചെക്കു ചെയ്തു അതില്‍ കുറെ മെയിലുകള്‍ കിടക്കുന്നു .രാകേഷ് എന്ന വ്യക്തിയുടേയും .അതിലുള്ള ഒന്നു രണ്ടു മുഖം മറച്ച ചിത്രമാണ് ന്യുസില്‍ കിടക്കുന്നത് .സുനിതയുടെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുന്ന ഫോട്ടോ ഷോപ്പ് ചിത്രം ഒരിടത്തും കണ്ടെത്താനായില്ല . chat-shajan1chat-shaja-sunithaഇതുchat-shajan2 നിഗൂഡതയാണ് ..ഗൂഡാലോചനയാണ് എന്നെ സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ നടത്തിയിരിക്കുന്ന ഗൂഡാലോചന .വ്യക്തമായ മാസ്റ്റര്‍ പ്ളാന്‍ .അതിനെ സാധൂകരിക്കുന്നതിന്റേയും തെളിവുകള്‍ ഉണ്ടാക്കുന്നതിന്റേയും വിഭലശ്രമത്തിന്റെ ജീവിക്കുന്ന തെളിവുകള്‍ സുനിതയുടെ ഫേയ്സ് ബുക്ക് പേജില്‍ കണ്ടെത്താന്‍ കഴിയും .അതു പോലെ തന്നെ ചില ഫോണ്‍ സംഭാഷണങ്ങളും .അതിന്റെ ഒക്കെ ഓഡിയോ ക്ളിപ്പുകള്‍ ഞാന്‍ കൊടുത്തിരിക്കുന്ന കേസുകള്‍ അന്യോഷിക്കുന്ന അന്യോഷണ ഉദ്യോഗസ്ഥന്റെ തെളിവ് എടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് പുറത്തു വിടും .ഇതു ആണും പെണ്ണും കെട്ട ഒരു മാനസിക രോഗിയും വിവാദ മാധ്യമ പ്രവത്തകനും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.തെളിവുകള്‍ പുറത്തു വരുക തന്നെ ചെയ്യും …chat-sunitha-shajan-3

മംഗളത്തില്‍ മന്ത്രിയുടെ അടുത്ത് ഹണി ട്രാപ്പിനായി പോയിട്ടുള്ള യുവതി എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രങ്ങള്‍ കേരളത്തിലേ വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതായി അറിഞ്ഞിരുന്നു. ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിനെ വലിച്ചിഴച്ചായിരുന്നു പ്രചരണം. എന്നാല്‍ ഈ സ്ത്രീയുടെ ചിത്രം മന്ത്രിയുടെ ഹണി ട്രാപ്പില്‍ വന്നതുമായി ബന്ധപ്പെട്ട പ്രചരണത്തിന്‌ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്‌ യാതോരു ബന്ധവും ഇല്ല. ഇതില്‍ എനിക്കോ പത്രത്തിനോ യാതൊരു ബന്ധവുമില്ല . ഇതുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് ഞാനുമായി ഏറ്റവും അടുത്ത പരിചയമുള്ള സുനിത ദേവദാസും ശ്യാം ലാല്‍ എന്ന ഏതോ ഒരാളും കൂടി തനിച്ചും കൂട്ടായി ഫെയ്സ് ബുക്കില്‍ ടാഗ് ചെയ്തും നടത്തുന്ന വ്യക്തിഹത്യക്കും പ്രതികരണങ്ങള്‍ക്കും അതിശക്തമായ നിയമ നടപ്ടികള്‍ നടക്കുകയാണ്‌. സൈബര്‍ യു‍ദ്ധം നടത്തുന്ന ഇവരേ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്താന്‍ ഏത് ദൂരം വരെയും പോകും. കാരണം അത്രമാത്രം സുനിതാ ദേവദാസ് എന്നെ അപകീര്‍ത്തിപ്പെടുത്തി.വേട്ടയാടി.shajan-news-sunitha-2

സുനിത ദേവദാസിന്റെ പൂര്‍ണ്ണ ചിത്രവും, മുഖം മറച്ച ചിത്രവും ഡയ്ലി ഇന്ത്യന്‍ ഹെ പത്രത്തില്‍ ഒരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചില സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഡെലി ഇന്ത്യന്‍ ഹെറാള്‍ഡ് ഇതുമായി ബന്ധപ്പെട്ട് യഥാര്‍ഥ പെണ്‍കുട്ടിയുടേതായി വന്ന ഒരു ചിത്രം മുഖം മറച്ച് അവ്യക്തമായ രീതിയില്‍ വാര്‍ത്തക്കൊപ്പം കൊടുത്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഫോട്ടോ ഷോപ്പ് ചെയ്യുകയും അവിടെ ആരോ സുനിത ദേവദാസിന്റെ ചിത്രം മാറ്റി വയ്ക്കുകയും ചെയ്തതായി കാണുന്നു. ഇത്തരത്തില്‍ സുനിതയുടെ ചിത്രം ഒരിടത്തും പത്രം ഉപയോഗിച്ചിട്ടില്ല. പത്രത്തില്‍ ചിത്രം വന്നു എന്ന പരാതിയേ തുടര്‍ന്ന് അതിന്റെ ആയിരകണക്കിനുള്ള ഫോട്ടോ ഗ്യാലറിയിലും പരിശോധിച്ചു. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പ്രൈമാലിങ്കില്‍ ഒരു വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിട്ടില്ല. ഇനി അഡ്മിന്‍ പേജില്‍ നിന്നും ഡിലീറ്റ് ചെയ്താല്‍ അത് സെര്‍വറില്‍ ഉണ്ടാകും. ഏത് സാങ്കേതിക വിദഗ്ദനും അത് അവിടെനിന്നും കണ്ടെത്താവുന്നതാണ്‌. മാത്രമല്ല പത്രത്തിന്റെ ഫേസ്ബുക്ക് ലിങ്ക് വാര്‍ത്തകള്‍ ഫേസ്ബുക്ക് സേര്‍വറില്‍ നിന്നുമാണ്‌ വരുന്നത്. പബ്ബ്ലീഷ് ചെയ്ത ഒരു വാര്‍ത്തയും ഫേസ്ബുക്ക് സേര്‍വറില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ ആകില്ല.കാരണം ഇപ്പോള്‍ പത്രം ഫെയ്സ് ബുക്ക് ഇന്‍സ്റ്റന്റ് ആപ്പിലാണ്‌ വര്‍ക്ക് ചെയ്യുന്നത് .ഒരിക്കല്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്നും അത് എഡിറ്റ് ചെയ്തു മാറ്റാനാവില്ല . ഇത്തരത്തില്‍ ഒരു വാര്‍ത്തയും ചിത്രവും പത്രം എവിടെയെങ്കിലും പബ്ബ്ലീഷ് ചെയ്തെങ്കില്‍ ആയത് ഫേസ്ബുക്ക് സേര്‍വറില്‍ കാണേണ്ടതാണ്‌. പത്രത്തിന്റെ സേര്‍വറില്‍ ഇല്ലെങ്കില്‍ പോലും അത് ഫേസ്ബുക്ക് സേര്‍വറില്‍ നിന്നും ആര്‍ക്കും ഡിലീറ്റ് ചെയ്യാന്‍ ആവില്ല. ആ വാര്‍ത്തയും അവിടെ കാണും. പത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത ശേഷം സുനിതയുടെ മോര്‍ഫ് ചെയ്ത് ചിത്രം വെച്ച് വ്യാജമായി ഉണ്ടാക്കുകയായിരുന്നു എന്നതായിരിക്കും . സുനിതയുടെ മാത്രമല്ല മറ്റ്ചില സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ഇതേ പോലെ പ്രചരിച്ചു.ഇതുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഒരു കേസെടുത്തിട്ടുണ്ട്. അത് സുനിതയുടെ സുഹൃത്തും ഈ കേസിലേ കൂട്ടു പ്രതിയുമായ വി.എസ് ശ്യാം ലാല്‍ എന്നയാള്‍ക്കെതിരേയാണ്‌.shajan-news-sunitha

പിന്നീട് സുനിത ദേവദാസ് എന്ന സ്ത്രീ ചെയ്തത് നീചമായ പ്രവര്‍ത്തികളായിരുന്നു. ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ വാര്‍ത്ത വന്നാല്‍ അതിന് എതിരെ നടപടി എടുക്കാന്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് വകുപ്പുകള്‍ ഉണ്ടായിട്ടും അതു ചെയ്യാതെ എനിക്കെതിരെ വിചാരണയും വിധിയും സുനിതയും കൂട്ടരും ചെയ്തു.’വെറും 22 മിനിറ്റിനു ശേഷം ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തില്‍ വാര്‍ത്ത വന്നു എന്നു പറഞ്ഞ് ആരോപിച്ച് ‘എന്റെ പേരും പ്രൊഫൈയില്‍ ചിത്രവും സുനിതയുടെ 50,000 ല്‍ അധികം ഫോളോവേഴ്സുള്ള ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ഞാനാണ് ഈ വാര്‍ത്ത ഇട്ടതെന്നും ”സിബി സെബാസ്റ്റ്യന്‍ ‘ഇതു നിങ്ങളുടെ പത്രമല്ലേ എന്നും ചോദിച്ചും കമന്റും ഇട്ടത് വ്യക്തമായ മാസ്റ്റര്‍ പ്ളാനോട് കൂടിയായിരുന്നു. chat-su-unconditional-loveഒരു ക്രൈം എങ്ങനെ വര്‍ക്ക് ഔട്ട് ആക്കാം എന്ന ക്രൈം സ്റ്റോറി രചിക്കപ്പെടുകയായിരുന്നു.എന്റെ പ്രോഫൈല്‍ ചിത്രങ്ങള്‍ -ഫോട്ടോകള്‍ കമന്റുകള്‍ എഡിറ്റു ചെയ്തു ഇ ഈ സ്ത്രീയുടെ വാളില്‍ കെട്ടിത്തൂക്കി ‘ചിത്രവധം നടത്തി.ഫോളോവേഴ്സിനെ പ്രകോപിപ്പിച്ച് കാപട്യത്തോടെ സിമ്പതി വാങ്ങിയെടുകാനുള്ള തുടര്‍ച്ചയായ പോസ്റ്റുകള്‍ -വാര്‍ത്തകള്‍ -പ്രചരണങ്ങള്‍ കാപൈനുകള്‍ തുടക്കം കുറിച്ചു.അതും മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആളുള്ള ഗ്രൂപ്പ് ഉണ്ടാക്കി തന്റെ ലക്ഷ്യത്തില്‍ എത്താന്‍ ‘എന്നെ സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ പ്ളാനും പദ്ധതിയും ബോധപൂര്‍വം നടത്തി .പലരേയും സ്വാധീനിക്കാന്‍ വാര്‍ത്തകള്‍ കളവായി ഉണ്ടാക്കി .പലരേയും ടാഗ് ചെയ്തു .പലരുടേയും അറ്റന്‍ഷന്‍ അപ്പീലായി ടാഗ് ചെയ്തു -വാര്‍ത്തകള്‍ ഏഷ്യാനെറ്റ് അടക്കം പോലീസ് അധികാരികള്‍ ,മന്ത്രിമാര്‍ , പത്രക്കാര്‍ , രാഷ്ട്രീയ ഉപദേശകര്‍ ,എന്നിവരെ ടാഗ് ചെയ്തു.ഇതെല്ലാം ഒരു ക്രൈമിലേക്കുള്ള ടൂളുകളായിരുന്നു.സ്ത്രീകളുടേയും കൊച്ചു കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ ഏഡിറ്റ് ചെയ്തു – നെറ്റില്‍ പ്രചരിപ്പിച്ചു .ഈ സ്ത്രീ നടത്തിയത് അതി ഭീകരമായ ക്രൂരതയാണ് .ഒരു കുടുംബത്തെ കൊന്നു കൊലവിളിച്ച ക്രൂരത ഏതു ക്രിമിനലുകളും ക്രിമിനലിസവും പാളും ഇവര്‍ക്കും പാളി അത് കോടതികള്‍ നിയമങ്ങള്‍ കണ്ടെത്തും.

പത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു. മന്ത്രിയുടെ അടുത്ത് പോയ സ്ത്രീ എന്നു വിശേഷിപ്പിച്ച് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തിലെ മറ്റുചിലരുടെ ഫോട്ടോ അവരുടെ എഡിറ്റ് ചെയ്ത് ഫെയ്സ് ബുക്കിലും നെറ്റിലും പ്രചരിപ്പിച്ചു കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ഫോട്ടോകള്‍ സ്വാധീനമുള്ള ബ്ളോഗുകളില്‍ പ്രചരിപ്പിച്ചു. ഇതിന് പ്രേരണ നല്‍കിയിരിക്കുന്നത് പിന്നിലും സുനിത ദേവാദാസ് ആണ് .അവരുടെ പരസ്യമായ പോസ്റ്റുകളാണ് .ഇത് ക്രിമിനല്‍ ഗൂഡാലോചനയാണ് .ഒന്നും അറിയാത്തവരെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ വ്യക്തമായ പ്ളാനില്‍ ചെയ്തിരിക്കുന്ന ക്രിമിനല്‍ ഗൂഡാലോചന .ഇതു പുറത്തു കൊണ്ടു വരണം.not-supporting

സുനിതാ ദേവദാസുമായി ബന്ധപ്പെട്ട് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും അവരുടെ കൈക്കുഞ്ഞുങ്ങളുടെ ചിത്ര എടുത്ത് പത്രത്തിന്റെ വാര്‍ത്ത സ്ക്രീന്‍ ഷോട്ട് എടുത്ത് അവിടെ ഫോട്ടോഷോപ്പ് ചെയ്ത് പതിപ്പിച്ച് അതി നീചമായി പ്രചരിപ്പിച്ചു. കൈകുഞ്ഞുങ്ങളേ വരെ അകാരണമായി വേട്ടയാടിയ നീചമായ പ്രവര്‍ത്തി നടന്നിരിക്കുന്നത് സുനിത ദേവദാസും കൂട്ടാളിയും സുഹൃത്തും ആയ ശ്യാം ലാലും ആണ്. സുനിതാ ദേവദാസിന്റെ പ്രൊഫൈലില്‍ നീചമായ പരമര്‍ശങ്ങള്‍ നടത്തിയ ഫേസ്ബുക്ക് പ്രൊഫൈലുകാരും സുനിതയുടേതെന്ന് കരുതാവുന്ന ഫേക്ക് ഐഡികളില്‍നിന്നും ആണ്‌ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത് . ശ്യാം ലാലിന്റെ അതി ബുദ്ധി പരാമര്‍ശങ്ങള്‍ ദുരൂഹമാണ് ഇന്ത്യയില്‍ ലേറ്റ് രാത്രിയില്‍ അദ്ദേഹം അറിയാത്ത പത്രത്തേയും അതിന്റെ പേജിലും വാര്‍ത്ത വരുന്നതു നോക്കി കണ്ടു എന്ന പോസ്റ്റു മാത്രം മതി ഇതിലെ ദുരൂഹമായ ഗൂഡാലോചന തെളിയാന്‍ .കോട്ടയം പുഷപ നാഥിനേപ്പോലെ ‘ക്രൈം സ്റ്റോറി മെനഞ്ഞതിന്റെ നേര്‍ചിത്രം പുറത്തു വരുകയാണ്. ഇത് വലിയ ക്രിമിനല്‍ സൈബര്‍ ഗൂഢാലോചനയാണ്‌. പത്രത്തേയും, അതിന്റെ പ്രവര്‍ത്തകരേയും അപമാനിക്കാന്‍ അവരുടെ ഭാര്യമാരുടേയും കൈകുഞ്ഞുങ്ങളുടെയും വരെ മുഖം പോലും മറക്കാത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിന്‌ പിന്നില്‍ ആരോപണങ്ങള്‍ സുനിതാ ദേവദാസിനും അവരുടെ ഫോളോവേഴ്സിനും എതിരാണ്‌. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശകലനം ചെയ്ത കണ്ടെത്തേണ്ടത് പോലീസും അന്വേഷണ വിഭാഗവുമാണ്‌. ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയേയും വെറുതേ വിടില്ല എന്നും സിവില്‍ ആയും ക്രിമിനല്‍ ആയും നിയമ നടപടിയിലൂടെ പുറത്തു കൊണ്ടുവരും എന്നും വ്യക്തമാക്കട്ടെ.

സുനിതാ ദേവദാസ് എന്ന സ്ത്രീയേ ഒരു തരത്തിലും ഞാനോ ഈ പത്രമോ മോശക്കാരിയാക്കിയില്ല. ഒരു ചിത്രമോ, വാര്‍ത്തയോ അവരുമായി ബന്ധപ്പെട്ട്മോശമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സുനിത ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന ചിത്രം വ്യാജമാണ്‌. അത് സുനിതാ ദേവദാസ് തന്നെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ആ ചിത്രത്തിന്റെ ഉറവിടം എവിടെനിന്ന് എന്നും ആര്‍ തന്നു എന്നും അവര്‍ സത്യം പറയണം. പത്രത്തില്‍ വരാത്ത ഒരു ചിത്രവും പ്രൈമാ ലിങ്കും, എങ്ങിനെ ആര്‍ വഴി ഉണ്ടാക്കി. സുനിതയുടെ മുഖം മറക്കാത്ത ചിത്രം കേരളത്തിലേ വാട്സ് അപ്പ് ഗ്രൂപ്പില്‍ മന്ത്രിയുമായി ബന്ധപ്പെട്ട സെക്സ് ഫോണില്‍ പ്രചരിച്ചതിന്‌ പത്രമോ അതിന്റെ അണിയറ പ്രവര്‍ത്തകരോ ഒരു തരത്തിലും ബന്ധപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് അതില്‍ പങ്കില്ല. അത് ഈ പത്രം ആണെന്ന് സ്വയം കണ്ടെത്തി കരുതി..സുനിത പകരം തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ നീചമായ ഗൂഢാലോചന ഞങ്ങള്‍ പുറത്തുകൊണ്ടുവരും. സുനിതയുടെ ചിത്രം നാട്ടില്‍ തേന്‍ കെണിയില്‍ വന്നതില്‍ എന്നോടല്ല കോപിക്കേണ്ടത്. അത് ചെയ്ത ആളുകളേ അന്വേഷിക്കണം. ആ വാടസ്പ്പ് ഗ്രൂപ്പുകള്‍ കണ്ടെത്തി അതിന്റെ ആളുകളേ കൃത്യമായി തിരിച്ചറിയാവുന്നതാണ്‌.no-terms
അപകീര്‍ത്തികരവും ഭീഷണിയും മോശവുമായ പരാമര്‍ശം നടന്ന സുനിതാ ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് പേജ് ഈ കേസില്‍ നിര്‍ണ്ണായകമാണ്‌.സുനിതയുമായി ബന്ധപ്പെടാത്തതും മറ്റുള്ളതുമായ എന്റെ പോസ്റ്റുകള്‍ സ്തിരമായി എടുത്ത് കമറ്റായി സുനിതയുടെ പോസ്റ്റില്‍ ഇട്ടിരിക്കുന്നതും അവസാനം ‘സൈബര്‍ ആദ്മഹത്യ എന്ന വികാര പ്രകടനത്തിലൂടെ മറ്റുള്ളവരെ ഒരു ക്രിമിനല്‍ ആക്ടിവിറ്റിയിലേക്ക് നയിക്കാന്‍ ആഹ്വാനം തന്ത്രപരമായി നടത്തിയിരിക്കുന്നതും തെളിവുകളാണ്. സുനിതയുടെ പോസ്റ്റില്‍ ക്രിമിനല്‍ സിവില്‍ നിയമങ്ങള്‍ പ്രകാരം നിയമ ലംഘനം നടത്തി കമന്റുകള്‍ ഇട്ട എല്ലാ ആളുകള്‍ക്കും എതിരേയും ക്രിമിനലായും സിവില്‍ ആയും നിയമ നടപടികളുമായി മുന്നോട്ടു പോയിരിക്കയാണ് .കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതു വരെ നിയമ പോരാട്ടം തുടരും .

ചീപ് പബ്ലിസിറ്റിക്കും സ്വകാര്യ ലാഭത്തിനും വേണ്ടി സ്ത്രീപക്ഷ ജനപക്ഷ മുഖം വ്യാജമായി സ്വീകരിച്ചിരിച്ച് ‘കൂട്ടങ്ങളും സ്ത്രീപക്ഷ കൂട്ടങ്ങളും എഴുത്തുകളും നടത്തുന്നവര്‍ ‘സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സൈബര്‍ ഘാതകരായി മാറുന്നത് ഞെട്ടിക്കുന്നതാണ്.ഇവരുടെ ക്രിമിനലിസം പൊതുജനം അറിയണം .ഹണി ട്രാപ്പുകളിലും തേന്‍ കെണികളിലും മാത്രമല്ല പുരുഷന്‍മാരും സ്ത്രീകളും കുഞ്ഞുങ്ങളും ചതിക്കപ്പെടുന്നത്. എഡിറ്റിങ്ങിലും മോര്‍ഫിങ്ങിലും ഉപരിപഠനം നടത്തുന്നവരിലൂടെയുമാണ്.ഇതു ഭീതീകരമാണ് .ശക്തമായ നിയമ നടപടികള്‍ അത്യാവശ്യമാണ്. അതിനു തുടക്കം കുറിച്ചിരിക്കുകയാണ്‌. ഒരാളേയും വെറുഹെ വിടില .തന്റെ ഗൂഡലോചന പാളിയതില്‍ ‘‘തെളിവുണ്ടാക്കാന്‍ പരക്കം പായുന്ന തിരുവനന്തപൂരത്തെ’വിവാദ’മല എഴുത്തുകരന്റെ സമിപ്യം ഗുരുതരമാണ് .അതും ഉടന്‍ പുറത്തുവരും .

Top