യുവതിയെ പീഡിപ്പിച്ചു;ഇസ്ലാംമതം സ്വീകരിക്കാൻ നിർബന്ധിക്കുന്നു ; ഒരാൾ അറസ്റ്റിൽ; സ്ത്രീയടക്കം മൂന്നു പേർക്കെതിരേ കേസ്

ബംഗളൂരു:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിൽ .യുവതിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശിയും അറസ്റ്റിൽ. കാസർഗോഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാസർഗോഡ് ടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളിയായ റിഷാബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇസ്ലാംമതം സ്വീകരിക്കാൻ യുവാക്കൾ നിർബന്ധിക്കുന്നതായും പീഡനദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. റിഷാബിനെതിരെയുള്ള പെൺകുട്ടിയുടെ ആരോപണങ്ങൾ അൻസാർ സ്ഥരീകരിച്ചതായി പൊലീസ് പറഞ്ഞു.ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

മലയാളി യുവാവിനും പരാതിക്കാരിയായ പെണ്‍കുട്ടിക്കും ബംഗളൂരുവില്‍ താമസസൗകര്യമൊരുക്കിയ ബംഗളൂര്‍ സ്വദേശി അന്‍സാറിനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി റിഷാബ്, അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ എന്നിവര്‍ക്കെതിരെ ഞായറാഴ്ച പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്. റിഷാബിനെതിരെയുള്ള പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ അന്‍സാര്‍ സ്ഥരീകരിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെ റിഷാബ് പെണ്‍കുട്ടിയുമായി തന്റെ വീട്ടില്‍ താമസിച്ചിരുന്നതായി അന്‍സാര്‍ പൊലീസിന് മൊഴി നല്‍കി. ഞായറാഴ്ച രാവിലെ ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജയ്ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്.Girl sexually abused and forced to convert Couple who facilitated love jihad arrested.The information regarding this was received by a team led by City Joint Police Commissioner Sandeep Patel, who had been investigating a complaint lodged by an 18-year-old girl.A couple who is in the business field in Bengaluru got trapped after Karnataka police intensified their investigation.

Top