പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

കണ്ണൂർ : പോൺ സൈറ്റിലേക്കാൾ വൈദികരുടെ ലൈംഗിക വൈകൃതത്തിൽ മാനം പോകുന്ന കത്തോലിക്കാ സഭ.തലശ്ശേരി രൂപതയിലെ ഒരുപാട് വൈദികർ സെക്സ് അലിഗേഷനിൽ പിടിക്കപ്പെടുമ്പോഴും നിസംഗത പാലിക്കുന്നത് കത്തോലിക്കാ സഭക്ക് അപമാനമാകുന്നു.കത്തോലിക്കാ സഭയിൽ വൈദികരും കന്യാസ്ത്രീകളും ലൈംഗിക വൈകൃതത്തിൽ പിടിയിലാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരി രൂപതയിലെ മുണ്ടാനൂർ ഇടവകയിലെ അച്ചന്‍ ധ്യാനിക്കാന്‍ പോയപ്പോള്‍ ഒന്‍പതാം ക്ലാസുകാരനായ കപ്പിയാര്‍ക്ക് മൊബൈല്‍ കിട്ടിയപ്പോൾ ആണ് വൈദികന്റേയും സ്‌കൂൾ ടീച്ചറിന്റെയും ലൈംഗിക വൈകൃതം പുറം ലോകം അറിയുന്നത് . വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീന്‍ ഷോട്ടുകള്‍ അതിവേഗം കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു .ഇതുപുറത്തായപ്പോൾ പ്രാദേശിക ചാനലിലെ വാര്‍ത്ത ഗ്രൂപ്പുകളില്‍ വൈദികന്റെ ലൈംഗിക വൈകൃതം വൈറലായി. നെല്ലിക്കുറ്റി ഇടവകക്കാരനായ ‘ധ്യാന ഗുരുവിന്റെ ലീലാവിലാസങ്ങൾ ലോകം മുഴുവൻ അറിയുകയുകയായിരുന്നു .ഇതോടെ ഈ ലൈംഗിക വൈകൃത ‘വികാരി മുണ്ടാണൂർ പള്ളിയുപേക്ഷിച്ച് അര്‍ദ്ധ രാത്രി ഓടി രക്ഷപ്പെട്ടു !!

കഥ വീണ്ടും തുടരുകയാണ് ..പിന്നീടുള്ള കഥയിലെ വില്ലൻ സഹപാഠിയായ അയൽകാരനായ ഇടവക വികാരിയാണ് .സോഷ്യൽ മീഡിയായിൽ പറക്കുന്ന വാർത്തയും മെസേജുകളും ഞെട്ടിക്കുന്നതാണ് .സ്‌കൂൾ ടീച്ചറുമായി സെക്സ് അലിഗേഷൻ ഉണ്ടായ മുണ്ടാണൂർ ഇടവക വികാരിയും നെല്ലിക്കുറ്റി ഇടവകക്കാരനുമായ വൈദികൻ ഇടവകക്കാർ ഓടിച്ചതിനാൽ മുണ്ടാണൂർ ഇടവകയിൽ നിന്നും സ്വയരക്ഷക്കായി ഓടി എത്തി അഭയം തേടിയത് ചെറിയ അരീക്കമല ഇടവക പള്ളി മുറിയിൽ ആണത്രേ!!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടുത്തെ ഇടവക വികാരി ടീച്ചറുമായി അവിഹിതം ഉള്ള വികാരിയുടെ സഹപാഠിയും ഇടവക വികാരിയുമാണത്രെ !!കൊടും ക്രൂരത എന്നത് വിശ്വാസികളും രൂപതയും ഓടിച്ച ഈ ലൈംഗിക വൈകൃതക്കാരനായ വൈദികനെ -സഹപാഠിയായ ചെറിയ അരീക്കമല ഇടവക വികാരി സ്വന്തം പള്ളിയിൽ കുർബാന ചൊല്ലാനും കുമ്പസാരിക്കാനും അവസരം ഒരുക്കി എന്ന ഗുരുതരമായ ആരോപണം ആണ് സോഷ്യൽ മീഡിയ -വാടീസ് ആപ്പുകളിൽ പ്രചരിക്കുന്നത്. സമാന മനസ്കർ ഒന്നിച്ചു; അതിനാൽ ഈ ഇടവക വികാരിയെ ഇനി എങ്ങനെ ഞങ്ങൾ സഹിക്കും ഇയാളുടെ അടുത്ത് എങ്ങനെ കുമ്പസാരിക്കും എന്നാണ് വിശ്വാസികൾ ഉന്നയിക്കുന്ന ചോദ്യം ….മറുപടി പറയേണ്ടത് രൂപതയാണ് …ഈ ഇടവക വികാരിക്ക് എതിരെയും ആരോപണം ഉയരുന്നു …കർണാടകത്തിലേക്കോ ഇടവക മാറ്റിയാലോ ക്രിമിനൽ കുറ്റം മറക്കപ്പെടുമോ ?

സഭയിലെ വൈദികരുടെ ലൈംഗിക വികൃതങ്ങളിൽ രൂപത മുൻപും ഇപ്പോഴും ചെയ്യുന്ന നടപടി എന്നത് ഇടവകയിലും മറ്റും സെക്സ് അലിഗേഷൻ ഉണ്ടാകുന്ന വൈദികരെ രൂപത മാറ്റുകയോ -ഇടവക മാറ്റുകയോ രാജ്യത്തിനു പുറത്തേക്ക് യൂറോപ്പ് -അമേരിക്ക ,കാനഡ ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലേക്ക് പണീഷ്മെന്റ് ട്രാൻസ്ഫാർ നടത്തുകയോ ആണ് എന്നും ആരോപണം .അങ്ങനെയുള്ള പലരുമാണ് അയർലണ്ട് ,യു.കെ ,അമേരിക്ക ,കാനഡ ,ജർമനി ,ഇറ്റലി .ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ‘പുരോഹിതനായി വേഷം ‘കെട്ടുന്നവർ .

പ്രാർത്ഥനാ വരമുണ്ടെന്ന് ഇടവകയിൽ ഏവരും പറയന്ന അച്ചനാണ് മുണ്ടാണൂരിൽ നിന്നും കുടുങ്ങിയത്. പള്ളി പണിയുന്നതിൽ മിടുക്കനാണ് ഈ വൈദികൻ . ഏത് ഇടവകയിൽ പോയാലും പള്ളി പണിയുകയാണ് ഈ വൈദികന്റെ പ്രധാന ലക്‌ഷ്യം .അതിലൂടെ ലക്ഷങ്ങൾ തട്ടുകയാണ് ഇയാളുടെ പരിപാടി എന്നും വിശ്വാസികൾ ആരോപിക്കുന്നു. രോഗി ശാന്തി തേടി നിരവധി പേർ എത്താറുണ്ട് ഈ ലൈംഗിക വൈകൃത ചാറ്റിൽ പിടിക്കപ്പെട്ട അച്ചന്റെ അടുത്ത് . ലൈംഗികാസക്തിയും ചീപ്പ് സെക്സ് ചാറ്റുകളുമാണ് പിടിക്കപ്പെട്ട ഈ വൈദികന്റെ മൊബൈലിൽ ഉള്ളത് .പ്രാദേശിക ചാനലിൽ വന്ന വാർത്തയിൽ യുവതിയും വിശദീകരണം നൽകുന്നുണ്ട്. തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് തന്നോട് അനാവശ്യം പറഞ്ഞതെന്നാണ് യുവതി പറയുന്നത്. ഈ കുട്ടിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും പറയുന്നു. എങ്കിലും ഇതൊന്നും ആരും വിശ്വസിക്കുന്നില്ല. സംഭവം വൈറലായതോടെയാണ് പള്ളി മുറ്റത്ത് ആളുകൾ തടിച്ചു കൂടിയിരുന്നു . തടി കേടാകാതിരിക്കാൻ ഓടി രക്ഷപ്പെട്ടു എത്തിയത് അയാൾ ഇടവകയായ സഹപാഠിയുടെ അടുത്തായിരുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ . എന്നാൽ സഹപാഠി വൈദികൻ രൂപത തലവൻ വാണിങ് കൊടുത്ത വൈദികനെ കൊണ്ട് തന്റെ ഇടവകയിൽ വിശുദ്ധ ബാലീ അർപ്പിക്കാനും കുംമ്പസാരിക്കാനും അനുമതി കൊത്ത് എന്നതും അതീവ ഗുരുതരമാണയിരിക്കയാണ്

സോഷ്യൽ മീഡിയായിൽ പ്രചിരിക്കുന്ന ചില പോസ്റ്റുകൾ :

തലശ്ശേരി അതിരൂപതയിലെ ഉളിക്കല്ലിനടുത്ത മുണ്ടാനൂർ എന്ന സ്ഥലത്തെ ഒരു ചെറിയ ഇടവകയിൽ നിന്ന് പ്രസ്തുത ഇടവകയിലെ വികാരിയായ വൈദികന്റെ അവിഹിത ബന്ധം പള്ളിയിലെ കപ്യാർ പുറത്താക്കി. ചെമ്പേരി സ്വദേശിനിയും മുണ്ടാനൂർ ഇടവകയിൽ താമസക്കാരിയുമായ യുവതിയുമായുള്ള കാമ കേളി ,ലീലാ വിലാസമാണ് അതി മനോഹരമായി പുറം ലോകമറിഞ്ഞത്. ഇതു കൂടാതെ മറ്റ് പല യുവതികളുമായുമുള്ള ബന്ധം പിടിക്കപ്പെട്ടു എങ്കിലും രഹസ്യമായി ഒതുക്കി തീർക്കുകയായിരുന്നു.

ഇനിയും ഈ വൈദികനാൽ ഒരു കുടുംബവും തകരാൻ പാടില്ല. അതിനാൽ ഇയാളുടെ സ്വഭാവം പൊതുജന മറിയണം. പള്ളിമുറിയിൽ അഴിഞ്ഞാടാൻ ഭാര്യയെയും മക്കളെയും വിടുന്ന പെൺ കോന്തന്മാർക്കുള്ള ഒരു മുന്നറിയിപ്പാണിത് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും നമുക്ക് നൽകുന്ന മുന്നറിയിപ്പ്, ന്യായീകരണ തൊഴിലാളികളുടെ സ്ഥിരം മറുപടി പോലെ ” ഒരാൾ ചെയ്ത തെറ്റിന് എല്ലാവരെയും കുറ്റം പറയരുത്” ഇങ്ങനെ ഓരോരുത്തനെ പൊക്കിയാൽ മുഴുവനാകും എന്നതിൽ സംശയം വേണ്ട. ഇനിയും ഇയാളാൽ ഒരു കുടുംബവും തകരാൻ പാടില്ല.

പോസ്റ്റ് രണ്ട് :
ഉളുപ്പില്ലായ്മ അലങ്കാരമാക്കിയ തലശ്ശേരി രൂപതയിലെ ചിലവൈദികരോട് ഒരു ചോദ്യം 

നാട്ടിൽ മുഴുവൻ പാട്ടായി, ഇടവകയ്ക്കും , മത വിശ്വാസികൾക്കും, നാണക്കേടുണ്ടാക്കിയ മുണ്ടാനുർ പള്ളിയിലെ വൈദികനും വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവനുമായ ഒരുവനെ, വൈദികനെയും അയാൾ ചെയ്ത തെറ്റും ലോകം മുഴുവൻ അറിഞ്ഞതാണ്, എന്നിട്ടും അരീക്കാമല പള്ളിയിൽ കുമ്പസാരിപ്പിക്കുവാനും, കുർബാന ചെല്ലുവാനും അനുവദിച്ചത് വിശ്വാസികളുടെ മുഖത്ത് മലം വാരി അഭിഷേകം ചെയ്യുന്നതിന് തുല്യമല്ലെ .അരീക്കാമലയിലെ കൊച്ച് കുട്ടികൾ വരെ കുർബാന കഴിഞ്ഞ് വീട്ടിൽ വന്ന് പറയുന്നു ഈ കള്ള കത്തനാരുടെ കഥകൾ . സിസ്റ്റർ ലൂസിയെ വിലക്ക് കൽപിക്കുന്നവർ ഈ ജോസഫ് കരിമ്പുഴി എന്ന വൈദികന്റെ ആത്മീയതയിൽ എന്ത് നിലാടെടുക്കും എന്ന് വെളിപ്പെടുത്തിയാൽ നന്നായിരിക്കും.
എന്ത് പരിശുദ്ധിയാണ് അയാളുടെ കൂദാശകൾക്കുള്ളത്. മുൻപ് സേവനം ചെയ്ത എല്ലാ ഇടവകകളിലും ഇയാൾ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി ഉപയോഗിച്ച കഥ പറഞ്ഞ് കേൾക്കുന്നു. ഉളുപ്പില്ലാത്ത പുരോഹിതവർഗ്ഗമെ അജപാലനമെന്ന പേരുമിട്ട് അജഗണങ്ങളെ നന്നാക്കുവാനെന്ന വ്യാജേനാ , ഞങ്ങളിൽ പെട്ട പെണ്ണാടുകളെ നിങ്ങൾ ഭക്ഷിച്ചും, പാൽ കുടിച്ചും കഴിയുമ്പോൾ ആണാടുകളെ കൊന്ന് അജമാംസ രസായനം വയ്ക്കുവാനാണ് ഉദ്ദേശമെങ്കിൽ ഒന്നോ ർത്തോ… പ്രതികരിക്കുന്ന ആടുകളുമുണ്ട്.

ഈ വാർത്തകൾ സോഷ്യൽ മീഡിയായിൽ -യുവതിയുടെ അടക്കം കുട്ടികൾക്കും പൊതുസമൂഹത്തിനും മുൻപിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത അത്ര വൈകൃതമായ ചിത്രങ്ങളും -ചാറ്റുകളും ഫോട്ടോകളും ആണ് പ്രചരിക്കുന്നത് .അവ മാധ്യമ ധർമത്തിന്റെ എത്തിക്ക്സ് അനുസരിച്ചും നിയമപരമായും പറ്റില്ലാത്തതിനാൽ പ്രസിദ്ധീകരിക്കുന്നില്ല .എന്നാൽ ഇത്തരം ക്രിമിനൽ -സെക്സ് വികൃതങ്ങളെ പിന്തുണക്കുന്ന വൈദികർ കത്തോലിക്കാ സഭക്കും വിശ്വാസികൾക്കും എതിരാളികളാണ് .അതിനാൽ സഭയെ നശിപ്പിക്കുന്ന ഇത്തരം പുഴുത്തുക്കളെ തുറന്നു കാണിക്കേണ്ടത് അത്യാവശ്യമാണ് .

Top