ഡബ്ലിൻ സീറോ മലബാർ സഭ കമ്മറ്റിയിൽ ‘ചോരകുടിക്കുന്ന കുറുക്കൻ’

ഡബ്ലിൻ: വിശ്വാസികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കള്ളക്കുറുക്കൻ സീറോ മലബാർ സഭ  ഡബ്ലിൻ   കമ്മറ്റിയിൽ!സഭ വിശ്വാസികളെ വിഭാഗീയതയിൽ വിഭചിച്ച്  സഭയിൽ നിന്നും അകറ്റി വിശ്വാസികളെയും സഭയെയും സമൂഹ മധ്യത്തിൽ അവമതിപ്പ് ഉണ്ടാക്കുവാൻ ബോധപൂർവമായ ‘തിരുട്ടുകളികൾ നടത്തുന്ന ‘നീലക്കുറുക്കാൻ  ഉണ്ട് എന്ന് യഥാർത്ഥ വിശ്വാസികൾ ആരോപിക്കുന്നു .ഡബ്ലിൻ മാസ് സെന്ററിൽ പെട്ട’വിവാദക്കാരൻ പണ്ടേ സഭയിലെ പോഷക സ്ഥാപനത്തിൽ ‘കള്ളത്തരം കാട്ടി പിടിക്കപ്പെട്ടവൻ ആണെന്നും വിശ്വാസികൾ ആക്ഷേപിക്കുന്നു .ഇയാൾ  ചില വൈദികരെ ചാക്കിട്ടു പിടിച്ച് വൈദികരുടെ ‘ഇഷ്ടക്കാരനായി കമ്മറ്റിയിൽ കയറിക്കൂടുകയും ചെയ്തിട്ടുണ്ട് എന്നും വിശ്വാസികൾ ആരോപിക്കുന്നു. കമ്മറ്റിയിൽ കടന്നുകൂടിയതും ‘തന്റെ സ്വതസിദ്ധമായ ‘തട്ടിപ്പിന് ‘ഭക്തിയുടെ മറ ‘സൃഷ്ടിക്കാൻ ആയിരുന്നു എന്നും ആക്ഷേപം ഉണ്ട് .

ട്രസ്റ്റിമാരുടെയും സെൻട്രൽ കമ്മറ്റിയുടെയും യോഗങ്ങളിൽ ‘പാവം ചമഞ്ഞിരിക്കുകയും വൈദികർ   സഭയുടെ വളർച്ചക്കും സഭ വിശ്വാസികളുടെ നന്മക്കും വേണ്ടി നടത്താൻ  പോകുന്ന പ്രവർത്തനങ്ങളിലും  ശുപാർശകളിലും നിർദേശങ്ങളിലും പിന്തുണ കൊടുക്കുകയും ചെയ്തതിനുശേഷം പുറത്ത് എത്തി കമ്മറ്റി തീരുമാനത്തിനെതിരെ പ്രചാരണം നടത്തും .മറ്റുള്ളവർക്ക് വിഷലിപ്തമായ വാർത്ത  ചോർത്തി  കൊടുക്കുകയും ചെയ്യും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയിൽ അല്പസ്വല്പം  എഴുത്ത് ശീലത്തിൽ  അവയെ തെറ്റായ തരത്തിൽ വിശകലനം ചെയ്തു  കൊടുക്കും .എങ്ങനെയും സഭയെ നാറ്റിക്കാനുള്ള വകകൾ വിശ്വാസികൾക്കിടയിൽ ഇട്ടുകൊടുക്കും .വൈദികർക്ക് എതിരെ ആളെ കൂട്ടും  .സഭ പ്രണയവും വിശ്വാസവും വാനോളം പുകഴ്ത്തി എഴുതി പ്രചരിക്കും -സീറോ മലബാർ സഭക്കുവേണ്ടി വേണ്ടി വന്നാൽ മരിക്കാൻ തയ്യാറാണ് എന്നുവരെ ‘എഴുതി കൊല്ലും ‘.അതിനായി നല്ല ചെമ്മരിയാടായി പള്ളിയിലും പട്ടക്കാരനടുത്തും നന്നായി അഭിനയിക്കും . ഭക്തിയും വിനയവും എഴുത്തും തന്റെ സ്വതസിദ്ധമായ ‘തട്ടിപ്പിനായി ‘ഉപകരണമാക്കുകയും ഉപയോഗിക്കുകയും ചെയ്യും .ഇയാൾ കൂടെ കൂട്ടിയ  ക്ലാമിന്റിസവും ‘തട്ടിപ്പിന് കൂട്ട് നിൽക്കുന്നവൻ എന്നും ആക്ഷേപം ഉണ്ട് .തനിക്ക് ധാരാളിത്തവും ‘തരളിതവും നൽകുന്നവരെ എവിടെ ചെന്നാലും കമ്മറ്റിക്കാരാക്കുന്ന വികട കുമാരനാണു’പോലും ഈ ക്ലാമിന്റിസം.കുമാരന്  പണവും പദവിയുമാണ് പദ്യം .

അതേസമയം ഇതിലൂടെ ഒന്നും  പൊതുജനവും വിശ്വാസികളും സഭ വൈദികരും തമ്മിൽ ഏറ്റുമുട്ടുന്നില്ല എങ്കിൽ വെല്ലുവിളി ഫോട്ടോഷോപ്പുകൾ -പോസ്റ്റുകൾ എന്നിവർ രഹസ്യമായി വല്ലവരുടെയും എച്ചിൽ പുറങ്ങളിൽ പതിപ്പിക്കും .അതിലൂടെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കും .ആടുകളെ തമ്മിലടിപ്പിച്ച് ‘ചോരകുടിക്കുന്ന ഈ കപട മുഖം ‘ക്ലമന്റിസത്തിന്റെ  വലിയ പുള്ളിയും വായ്‌പ്പാ തട്ടിപ്പ് തരികിട ആണെന്നുമാണ് ചിലരുടെ ആക്ഷേപം .

പിശാചിന്റെ വചന പ്രഘോഷകൻ എന്ന ആക്ഷേപം ഉള്ള  വാളമനാലിനെ അദ്ദേഹത്തിന്റെ സ്വന്തം സഹചാരിക്ക് വീണ്ടും അയർലണ്ടിൽ കൊണ്ടുവന്നു ‘ഭീതിപ്പെടുത്തി വിശ്വാസികളെ പിഴിയണം എന്ന ചിന്ത തുടങ്ങിയത് ‘പണം മാത്രം ലക്‌ഷ്യം വെച്ച് കൊണ്ടല്ലായിരുന്നു .സഹപാഠിയോടുള്ള ആവേശവുമായിരുന്നില്ല ,മറിച്ച് തട്ടിപ്പുകാരൻ റോമിൽ നിന്നും ഒഴിവായാൽ അവിടെ കിട്ടുന്ന അരപ്പട്ട കുപ്പായം എന്ന മോഹം ആയിരുന്നു .അതിനുള്ള ടൂളായി ബ്ലോഗിനെ ഉപയോഗിച്ച് വിശ്വാസികളെ തമ്മിൽ തല്ലിച്ച് ‘ചോര കുടിക്കാൻ ‘ക്ലമന്റിസം ഇറക്കിയ ‘ചോരക്കുടിയൻ  കുറുക്കാനാണ് ‘അയർലന്റിലെ ആർച്ച് ബിഷപ്പിനെ വരെ വെല്ലുവിളിച്ച് പോസ്റ്റർ അടിച്ചതെന്നും ആക്ഷേപം ഉയരുന്നു .എന്തായാലും ചോരകുടിക്കാനോ വാളമനാലിനെ കൊണ്ടുവരാണോ ഉള്ള നീക്കത്തെ ഉപേഷിച്ച് പകരം അതിലും വലിയ ‘ഭയപ്പെടുത്തൽ ‘രൂപത്തെ എഴുന്നള്ളിക്കുന്നതിനും പിന്നിൽ ക്ലമന്റിസം ആണെന്നും ആക്ഷേപം ഉണ്ട് .

Top