തകർന്ന വീടിന് നൽകുന്നത് നാല് ലക്ഷം, ഓഫീസിൻ്റെ വാതിലിന് നാലര ലക്ഷം: സർക്കാരിൻ്റെ ഇരട്ടത്താപ്പ് തുറന്ന്കാട്ടി വിടിബൽറാം

സർക്കാരിൻ്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനവുമായി വിടി ബൽറാം എംഎൽഎ രംഗത്ത്. പ്രളയ ദുരിതാശ്വാസ ഫണ്ട് അനാവശ്യമായി ചെലവഴിക്കുന്നതിനെ സൂചിപ്പിച്ചാണ് ബൽറാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. തൻ്റെ പേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിൻ്റെ കള്ളക്കളി ബൽറാം പൊളിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത് വെറും 4 ലക്ഷം രൂപ. റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ !!

ഒരു പ്രത്യേകതരം ജനകീയ സർക്കാരാണ് നമ്പർ വൺ കേരളത്തിലേത്.

Image may contain: text

Image may contain: text

Top