തൊടുപുഴയില്‍ ഏഴുവയസ്സുകാരന്റെ ക്രൂര മര്‍ദ്ദന വാര്‍ത്തയറിഞ്ഞ ദിവസം മുതല്‍ കേരളം ഉറക്കമുണര്‍ന്നത് അവനുവേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ്. എന്നാല്‍ അമ്മയുടെ സുഹൃത്ത്,,,
ഏഴുവയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർക്കില്ലെന്ന സൂചനയാണ് അന്വേഷണ,,,
ഏഴു വയസ്സുകാരനെ തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരിക്കുന്ന അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന് ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദനത്തിന് ഇരയാക്കുമെന്ന്,,,
തൊടുപുഴയില്‍ മര്‍ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ അമ്മയെ അന്വേഷണസംഘം ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരെ പ്രതിയാക്കണോ എന്ന,,,
അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി. രാവിലെ 11.30 ഓടെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ,,,
തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ മുമ്പ് ഒരു കൊലക്കേസില്‍നിന്നു രക്ഷപ്പെടുത്തിയത് ഉന്നത പോലീസുദ്യോഗസ്‌ഥന്‍. അതേ,,,
കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇളയ കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.,,,
തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഭര്‍തൃപിതാവ് രംഗത്ത്.മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍,,,
തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടർമാർ,,,
”തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും. ആ സമയത്ത് എനിക്ക് ഒന്നും ശബ്ദിക്കാനായില്ല…” തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് മൃതപ്രായനായ കുട്ടിയുടെ,,,